x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കർഷകനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി


Published: July 5, 2026 01:10 AM IST | Updated: July 5, 2026 01:10 AM IST

തിരുമാറാടി: മണ്ണത്തൂർ തുരുത്ത്മറ്റത്ത് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ തോട്ടിൽ കർഷകനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കണിച്ചാട്ട് കെ.എ. ദാമോദരൻ (78) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. സമീപം വൈദ്യുത ലൈനും പൊട്ടി വീണിരുന്നു.

രാവിലെ 11ന് പതിവുപോലെ വീട്ടിൽ നിന്ന് കൃഷിയിടത്തിലേക്ക് പോയതായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നായിട്ടും കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.

ഭാര്യ: കമലാക്ഷി (നാടുകാണി മല്ലപ്പള്ളിൽ കുടുംബാംഗം). മക്കൾ: അനിൽ (എസ്ഐ മൂവാറ്റുപുഴ), ബിന്ദു. മരുമക്കൾ: ബിന്ദു (ചിറപ്പുറത്ത് നെച്ചു ഓം, ഫാർമേഴ്സ് ബാങ്ക് ഇടയാർ), വാസു (റിട്ട. പോലീസ് മഞ്ഞശേരി ചെറുവട്ടൂർ).

Tags : Farmer found dead

Recent News

Corehub Up