x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീന്‍വില കുതിക്കുന്നു


Published: June 7, 2026 01:34 AM IST | Updated: June 7, 2026 01:34 AM IST

കോട്ടയം: മീന്‍വില കുതിക്കുന്നു. മത്തി, അയല, കിളി ഉള്‍പ്പെടെയുള്ള മീനുകള്‍ക്കെല്ലാം വില വര്‍ധിച്ചു. ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുതന്നെ മീന്‍വില കുതിക്കുന്നതു സാധാരണക്കാര്‍ക്കു വലിയ തിരിച്ചടിയാകുകയാണ്. രണ്ടാഴ്ച മുമ്പ് 200 രൂപയുണ്ടായിരുന്ന മത്തിക്ക് 380 രൂപയാണിപ്പോള്‍. കിലോഗ്രാമിനു 40 മുതല്‍ 50 രൂപവരെയാണ് മറ്റ് മീനുകള്‍ക്കുണ്ടായ വിലവര്‍ധന. അയലയ്ക്ക് 340 മുതല്‍ 380 രൂപവരെ കിലോഗ്രാമിനു വിലയുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വലിയ മത്തി കേരളതീരത്തുനിന്ന് ലഭിച്ചുതുടങ്ങിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഇതിനു പുറമെ ഇന്ധനവില വര്‍ധന, മത്സ്യക്ഷാമം, മത്സ്യബന്ധന ഉപകരണങ്ങള്‍ നശിക്കുക എന്നിവ കാരണം മത്സ്യത്തൊഴിലാളികള്‍ ആകെ ദുരിതത്തിലായിരിക്കുകയാണ്. മത്സ്യലഭ്യത കുറഞ്ഞതും തൊഴിലാളി ക്ഷാമവും ഇന്ധനച്ചെലവ് വര്‍ധനയുമാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണങ്ങളായി മത്സ്യത്തൊഴിലാളികളും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നത്.

ഡീസല്‍ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രവര്‍ത്തനച്ചെലവ് കുത്തനെ വര്‍ധിച്ചതും ബോട്ടുടമകള്‍ക്ക് തിരിച്ചടിയായി. കാലാവസ്ഥാ വ്യതിയാനവും കടലില്‍ മത്സ്യം കുറയുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

Tags : Nattuvishesham Local News Fish

Recent News

Corehub Up