x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാച്ചിവയൽ ചന്ദനക്കാട്ടിൽ മാലിന്യക്കൂന്പാരം

വെബ് ഡെസ്ക്
Published: September 20, 2026 11:09 PM IST | Updated: September 20, 2026 11:09 PM IST

നാച്ചിവയൽ ഗ്രാമത്തിന് സമീപമുള്ള ചന്ദനക്കാട്ടിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ.

മറയൂർ: നാച്ചിവയൽ ചന്ദനക്കാട് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു.മറയൂർ ചന്ദനക്കാടുകളിൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങൾ ഉള്ള വനമേഖലയാണ് നാച്ചിവയൽ ചന്ദന റിസർവ്. മാനും മ്ലാവും കാട്ടുപോത്തും കുരങ്ങുമടക്കം വന്യജീവികൾ ഉള്ള വനമേഖല. നാച്ചിവയൽ ഗ്രാമത്തിന് സമീപമുള്ളചന്ദനക്കാട്ടിലാണ് മാലിന്യം നിക്ഷേപിച്ചുവരുന്നത്.

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വന്യജീവികൾ ഭക്ഷിക്കുന്നത് നിത്യ കാഴ്ചയാണ്. ഈ മേഖലയിലെത്തുന്ന വിനോദസഞ്ചാരികളും നാച്ചിവയൽ ഗ്രാമത്തിലുള്ളവരുമാണ് മാലിന്യം നിക്ഷേപിക്കുന്നത്.

Tags : Nattuvishesham DistrictNews DeepikaNews forest

Recent News

Corehub Up