x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലക്കുഴിയിൽ കാറ്റിലും മഴയിലും വാഴകൃഷിക്കു വ്യാപകനാശം


Published: May 4, 2026 01:08 AM IST | Updated: May 4, 2026 01:08 AM IST

പാലക്കുഴി പിസിഎമ്മിൽ കാറ്റിൽ ഒടിഞ്ഞുനശിച്ച നേന്ത്രവാഴകൾ.

വടക്കഞ്ചേരി: പാലക്കുഴി പിസിഎം പ്രദേശത്ത് കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നേന്ത്രവാഴ കൃഷിക്ക് വ്യാപകമായ നാശം.

പാട്ടത്തിനു സ്ഥലമെടുത്ത് കർഷകർ കൃഷി ചെയ്തിരുന്ന വാഴകളാണ് ഒന്നാകെ നിലംപൊത്തിയത്. കുലച്ചതും കുലയ്ക്കാത്തതുമായ ആയിരത്തിയഞ്ഞൂറോളം നേന്ത്രവാഴകൾ ഒടിഞ്ഞുവീണ് നശിച്ചു.

മൂപ്പാകാത്ത കുലകളാണ് എല്ലാം. കുലച്ചുവരുന്ന നിരവധി വാഴകളും നശിച്ചിട്ടുണ്ട്. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ വാഴകളാണ് ചുഴലിക്കാറ്റ് രൂപത്തിലെത്തിയ കാറ്റിൽ എല്ലാം തകർത്തെറിഞ്ഞത്. പാലക്കുഴി മലയിലേക്കു കയറിപ്പോകുന്ന ഭാഗത്താണ് ഈ നാശനഷ്ടമുണ്ടായത്. എന്നാൽ പാലക്കുഴി മലയിൽ കാര്യമായ കാറ്റുണ്ടായില്ല.

Tags : Wind and rain nattuvishesham local news

Recent News

Corehub Up