x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രശ്നം പേരിന് അല്ല; മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റുന്നതിൽ വിമർശനവുമായി സൈക്യാട്രിക് സൊസൈറ്റി

വെബ് ഡെസ്‌ക്
Published: September 3, 2026 10:35 PM IST | Updated: September 3, 2026 10:38 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റുന്നതിൽ വിമർശനവുമായി ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം. പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് സംഘടന അറിയിച്ചു.

പേരുമാറ്റം ക്ലിനിക്കൽ അന്ധതയെന്നാണ് സംഘടനയുടെ പ്രതികരണം. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ പേരുമാറ്റം പ്രശ്ന പരിഹാരമാകില്ലെന്നാണ് സംഘടനയുടെ നിലപാട്.

പഴയ കെട്ടിടങ്ങളും ജീവനക്കാരുടെ കുറവുമാണ് പലയിടത്തുമുള്ളത്. പേരുമാറ്റം ആശയപരമായി തന്നെ തെറ്റാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പേര് മാറ്റണമെങ്കിൽ ശാസ്ത്രീയ കൃത്യതയുള്ള പേരുകളിലേക്ക് മാറണമെന്നും സംഘടന കൂട്ടിച്ചേർത്തു.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്‍റർ എന്നറിയപ്പെടുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.

Tags : PsychiatricSociety MentalHealthCenter KMuralidharan UDF NewsUpdate Headlines

Recent News

Corehub Up