x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഡിഎഫ് സീറ്റ് വിഭജനം: കേരള കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ തുടരുന്നു

സ്വന്തം ലേഖകന്‍
Published: March 9, 2026 06:04 AM IST | Updated: March 9, 2026 06:04 AM IST

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ചു കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്നലെ നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നില്ല. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ഇന്നലെ തിരുവനന്തപുരത്തു നിന്ന് തൊടുപുഴയ്ക്ക് പോയി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ രാവിലെ എറണാകുളത്തേക്കു പോയി. ഫോണ്‍ വഴി ആശയ വിനിമയം നടന്നെങ്കിലും സീറ്റ് വിഭജനത്തില്‍ ധാരണയായില്ല.

ജയസാധ്യത മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു പറയുന്ന സീറ്റുകള്‍ക്കു പകരം സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് പി.ജെ. ജോസഫ് മുന്നോട്ടുവച്ചത്. നേരത്തെ നാലു സീറ്റുകള്‍ ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസിന്‍റെ വാദം ഇപ്പോള്‍ മൂന്നു സീറ്റില്‍ ഒതുങ്ങി. എന്നാല്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സീറ്റുകള്‍ക്കു പകരം സീറ്റുകള്‍ വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നു.

ഫോണ്‍ വഴിയുള്ള സീറ്റുവിഭജന ചര്‍ച്ച തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അടുത്ത ദിവസങ്ങളിലും പി.ജെ. ജോസഫുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് നേതൃത്വവും പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് നേതൃത്വവും അനൗപചാരിക ആശയ വിനിമയം നടത്തിയിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് ഫോണ്‍ വഴിയുള്ള സംഭാഷണങ്ങള്‍ നടക്കുന്നത്.കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമാകും മറ്റു ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുക.

Tags : UDF seat sharing Kerala Congress continue

Recent News

Corehub Up