x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: July 6, 2026 02:28 AM IST | Updated: July 6, 2026 02:28 AM IST

deeptavarshangal

എന്‍റെ അധ്യാപനജീവിതം ആരംഭിക്കുന്നതിനു മുമ്പു തന്നെ ദീപിക വായന ദിനചര്യയുടെ ഭാഗമായിരുന്നു.

അധ്യാപനരംഗത്തെയും സാമൂഹ്യസേവന രംഗത്തെയും മികച്ച പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളാക്കി സമൂഹത്തിന്‍റെ മുമ്പില്‍ എത്തിക്കാന്‍ ദീപികയെ പോലുള്ള ദിനപത്രങ്ങള്‍ തയാറായതിനാലാണ് എനിക്ക് സംസ്ഥാനത്തെ മികച്ച അധ്യാപകരില്‍ ഒരാളാകാന്‍ സാധിച്ചത്.

വളര്‍ന്നുവരുന്ന യുവതലമുറയെ ചേര്‍ത്തുനിര്‍ത്താന്‍ ദീപിക കാണിക്കുന്ന ശുഷ്‌കാന്തി എടുത്തുപറയേണ്ടതാണ്. സ്‌കൂളുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കൂടുതല്‍ മികവുറ്റതാക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു.

പ്രാദേശിക വാര്‍ത്തകള്‍ കൂടുതല്‍ മികവോടെ ചര്‍ച്ച ചെയ്യാന്‍ ദീപിക എപ്പോഴും ശ്രമിക്കുന്നുണ്ട്. 140-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദീപികയ്ക്ക് ആശംസകള്‍ നേരുന്നതിനൊപ്പം കൂടുതല്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

- കെ.ടി. ജോഷിമോന്‍ (സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്)

Tags : Satyaduthika celebrates deepika@140

Recent News

Corehub Up