ജയരാജൻ - ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോ ടെ: എന്‍.കെ. പ്രേമചന്ദ്രന്‍
Sunday, April 28, 2024 6:32 AM IST
കൊല്ലം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി .ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഇതിന് സിപിഎം മറുപടി പറയണം. എസ്എന്‍സി ലാവലിന്‍, സ്വര്‍ണക്കള്ളക്കടത്ത്, ജയരാജന്റെ വിവാദ റിസോര്‍ട്ട് കേസ് എന്നിവയില്‍ നിന്ന് സംരക്ഷണത്തിനും തൃശൂര്‍, തിരുവനന്തപുരം സീറ്റുകളിലെ അടവുനയവുമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നില്‍.

സിപിഎമ്മും ബിജെപിയും തമ്മില്‍ ദൃഢമായ ബന്ധമുണ്ടെന്ന യുഡിഎഫ് ആരോപണത്തെ സ്വാധൂകരിക്കുന്നതാണ് ഈ ചര്‍ച്ച. ഉല്ലാസയാത്രയ്ക്ക് കേരളത്തിലെത്തിയ നിധിന്‍ ഗഡ്കരിയെ ക്ലിഫ്ഹൗസില്‍ വിളിച്ചു വരുത്തി സല്‍ക്കരിച്ച പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി .ജയരാജനെ കുറ്റം പറയാന്‍ എന്ത് അര്‍ഹതയുണ്ടെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.

സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റി അംഗമായ നടരാജന്‍ എം.പി പ്രധാനമന്ത്രിക്കൊപ്പമുള്ള വിരുന്ന് സമയത്ത് സെല്‍ഫി എടുത്തു മടങ്ങിയിരുന്നു. ഇതൊന്നും വിമര്‍ശന വിഷയങ്ങളാകുന്നില്ല.
കേരളത്തില്‍ ബിജെപിയെ പ്രധാന പ്രതിപക്ഷമാക്കാനുള്ള മുഖ്യമന്ത്രിയുടെ സ്ട്രാറ്റജിയുടെ ഭാഗമാണ് ഇ.പി - ജാവ്‌ദേക്കര്‍ കൂടിക്കാഴ്ചയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും: പ്രേമചന്ദ്രന്‍

കൊല്ലം: മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പങ്കുവച്ച് യുഡിഎഫ് സ്ഥാനാർഥി എന്‍.കെ പ്രേമചന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞത് പരിശോധിക്കണം.

യുവാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതും പോളിംഗ് ശതമാനം കുറയാന്‍ പ്രധാന കാരണമായി. വിദേശത്തും അന്യ സംസ്ഥാനത്തും പഠിക്കാനും ജോലിക്കായും പോയവരാണ് ഇതില്‍ ഏറെയും.

തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെല്ലെ ആയത് ചരിത്രത്തില്‍ ആദ്യമാണ്. കാലാവസ്ഥ അനുസൃതമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച വരുത്തി. യന്ത്രം അടിക്കടി തകരാറിലായത് വോട്ടര്‍മാരെ വലച്ചു. പരിജ്ഞാനമില്ലാത്തവരായിരുന്നു ഓഫിസര്‍മാരായി ഉണ്ടായിരുന്നത്. ഇക്കാര്യം ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കണം. 73 ശതമാനം വരെ പോളിംഗ് ഉയരാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തത് പരിശോധിക്കും.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും വോട്ടിംഗിന്‍റെ തലേ ദിവസം വരെയും തനിക്കെതിരേ സിപിഎം വര്‍ഗീയ പ്രചാരണം നടത്തി. ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചാണ് അവര്‍ പ്രചാരണം നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി, സിപിഎം ജില്ലാ സെക്രട്ടറി, കൊല്ലം മേയര്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോണ്‍വന്റുകളില്‍ കയറി താന്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞത്. സിപിഎമ്മിന്‍റെ വര്‍ഗീയ പ്രചരണം മതന്യൂനപക്ഷങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കി.

സ്ഥാനാര്‍ഥിയുടെ സമുദായം ഉയര്‍ത്തി സമുദായ നേതാക്കളെ കണ്ടും വോട്ട് തേടി. സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവനാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇതിനെല്ലാം തെളിവുകള്‍ തന്‍റെ പക്കലുണ്ട്. യുഡിഎഫ് ഒരിടത്ത് പോലും വര്‍ഗീയത പറഞ്ഞ് വോട്ട് തേടിയില്ലെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.