x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊയ്മുഖങ്ങൾക്കിതു കഷ്ടകാലം; രഞ്ജിത്തിനെതിരെ പരോക്ഷ പ്രതികരണവുമായി വിനയൻ


Published: April 4, 2026 09:18 AM IST | Updated: April 4, 2026 09:18 AM IST

ലൈംഗികാരോപണക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ സംവിധായകൻ വിനയൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു.

പൊയ്മുഖങ്ങൾക്കിതു കഷ്ടകാലം എന്നാണ് വിനയൻ കുറിച്ചിരിക്കുന്നത്. രഞ്ജിത്തിന്‍റെ പേര് എടുത്തുപറയുന്നില്ലെങ്കിലും പരോക്ഷമായി ഇത് രഞ്ജിത്തിനുള്ള പോസ്റ്റാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

‘ഇതു കാവ്യ നീതിയുടെ കാലം. കണ്ടകശനി മാറിയ സത്യം. കരുത്തായി മാറുന്ന കാലം. പുകഴ്ത്തുപാട്ടുകൾക്ക്. ശ്രുതിപിഴച്ചോരു കാലം. പൊയ്മുഖങ്ങൾക്കിതു കഷ്ട കാലം’ എന്നാണ് വിനയൻ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് മലയാള ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണനെ ലൈംഗികാതിക്രമ പരാതിയിൽ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെ കാരവനിൽ വച്ചാണ് രഞ്ജിത്ത് യുവനടിയോട് ലൈംഗികാതിക്രമം നടത്തിയത്. ഈ കാരവൻ പോലീസ് കണ്ടെത്തി. കാരവനുള്ളിൽ സിസിടിവി ഇല്ല. കാരവന്‍റെ പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

ജനുവരി 30ന് ആണ് നടി ലൊക്കേഷനിൽ ലൈംഗികാതിക്രമത്തിന് ഇരയായത്. കാരവാനില്‍ നിന്നും നടി കരഞ്ഞു കൊണ്ട് പുറത്തേക്ക് വരികയും സെറ്റിലുള്ളവരോട് വിവരം പറയുകയും ചെയ്തു. എന്നാല്‍ സെറ്റിലുള്ളവര്‍ സമാധാനിപ്പിച്ച് വിടുകയായിരുന്നു. മാനസികമായി തകര്‍ന്ന നടി കൗണ്‍സിലിംഗിനും ട്രീറ്റ്‌മെന്‍റിനും ശേഷമാണ് മാര്‍ച്ച് 28ന് പരാതി നല്‍കിയത്.

30ന് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 31ന് രാത്രിയാണ് ഒളിവില്‍ പോകാന്‍ ശ്രമിച്ച രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. തനിക്കെതിരായ പരാതി വ്യാജമാണ് എന്നാണ് രഞ്ജിത്ത് കോടതിയില്‍ പറഞ്ഞത്.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. നടി എന്തുകൊണ്ട് ഐസിസിക്ക് മുന്നില്‍ പരാതി നല്‍കിയില്ല. ആരോഗ്യസ്ഥിതി മോശമായ തനിക്ക് ബലം പ്രയോഗിക്കാനുള്ള കരുത്തില്ലെന്നും അടുത്ത കാലത്ത് ഒരു കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്തിരുന്നുവെന്നും നട്ടെല്ലിന് പ്രശ്‌നമുണ്ടെന്നും രഞ്ജിത്ത് കോടതിയില്‍ പറഞ്ഞു.

 

 

Tags : Vinayan Ranjith

Recent News

Corehub Up