x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോൺമൗത്തിൽ അരങ്ങേറിയ "മഴവിൽ സംഗീതം 2026' വർണാഭമായി

ജിജോ അരയത്ത്
Published: June 16, 2026 12:00 PM IST | Updated: June 16, 2026 12:00 PM IST

ബോൺമൗത്ത്: യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെയും കലാപ്രേമികളുടെയും ശ്രദ്ധേയമായ സംഗമമായി മാറിയ മഴവിൽ സംഗീതം 2026 വൻ വിജയമായി.

സംഗീതവും നൃത്തവും വിവിധ കലാപരിപാടികളും കോർത്തിണക്കിയ പരിപാടി കാണികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ അവതരിപ്പിച്ച ഓരോ കലാപ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങൾ മികച്ച നിലവാരം പുലർത്തി.

അതുപോലെ, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗായകരും ഗായികമാരും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി. സന്തോഷ് നമ്പ്യാർ നയിച്ച ലൈവ് ഓർക്കസ്ട്ര പരിപാടിയുടെ മാറ്റുകൂട്ടി.

പതിവുപോലെ അദ്ദേഹത്തിന്‍റെയും ടീമിന്‍റെയും സംഗീതവിരുന്ന് പ്രേക്ഷകരുടെ വലിയ കൈയടി നേടി. രാത്രി 11.30 ഓടെയാണ് പരിപാടി സമാപിച്ചത്.

ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡിന്‍റെ ബിനു നോർത്താംപ്ടൺ ശബ്ദ-വെളിച്ച സംവിധാനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തപ്പോൾ, കളർ മീഡിയ ഒരുക്കിയ എൽഇഡി വാൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.

റോസ് ഡിജിറ്റൽ വിഷന്‍റെ ജിസ്മോൻ പോളും ബീയോഡ് ദ ബോർഡേഴ്സിന്‍റെ ജസ്റ്റിനും വീഡിയോഗ്രാഫി നിർവഹിക്കുകയും പരിപാടിയുടെ തത്സമയ സംപ്രേഷണം യൂട്യൂബിലൂടെ വിജയകരമായി നടത്തുകയും ചെയ്തു.

ഫോട്ടോഗ്രാഫർമാരായ റോണി ജോർജ്, ബെറ്റർ ഫ്രെയിംസ്, അനീസ് ജോയ് എന്നിവർ പകർത്തിയ ചിത്രങ്ങൾ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. മഴവിൽ സംഗീതം ചെയർമാൻ അനീഷ് ജോർജ് തിരികൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ഷിനു സിറിയക് നന്ദിപ്രകാശനം നടത്തി. കമ്മിറ്റി അംഗങ്ങളായ സിജു ജോസഫ്, പ്രേംജിത്ത് തോമസ്, റോബിൻസ് പഴുകയ്യിൽ, റോബിൻ പീറ്റർ, ടെസ്മോൾ ജോർജ് എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

അനുശ്രീ നായർ, സിൽവി ജോസ്, പത്മരാജ് (പാപ്പൻ), റിയ (സൗന്ദര്യ) എന്നിവർ നിർവഹിച്ച അവതരണം പരിപാടിയെ കൂടുതൽ ആകർഷകമാക്കി. ചടുലമായ അവതരണശൈലിയിലൂടെ അവർ പ്രേക്ഷകരെ മുഴുവൻ സമയവും പരിപാടിയോട് ചേർത്ത് നിർത്തുന്നതിൽ വിജയിച്ചു.

 

K-Rail Survey

ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ആയിരുന്നു പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. പോൾ ജോൺ സോളിസിറ്റേഴ്സ്, എൽടിസി ഗ്ലോബൽ, ആളൂർ കൺസൾട്ടൻസി, ഇടിക്കുള സോളിസിറ്റേഴ്സ്, ടൂർ ഡിസൈനേഴ്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, കേരള ഡിലൈറ്റ്സ്, 7D7, ചിക്കൻകരി, ജെടി ഫെയർമാർട്ട്സ്, മട്ടാഞ്ചേരി കാറ്ററേഴ്സ് എന്നിവരാണ് പരിപാടിയുടെ പ്രധാന സ്പോൺസർമാർ.

മട്ടാഞ്ചേരി കേറ്ററിംഗ് ഒരുക്കിയ കേരള സ്റ്റൈൽ ഭക്ഷണ സ്റ്റാളും സന്ദർശകരുടെ മികച്ച പ്രതികരണം നേടി. പരിപാടിക്കെത്തിയവർ കേരളത്തിന്‍റെ തനത് രുചികൾ ആസ്വദിച്ച് ഭക്ഷണ സ്റ്റാളിനെയും വിജയകരമാക്കി.

ഭാഷയുടെയും പ്രദേശത്തിന്‍റെയും അതിരുകൾ മറികടന്ന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രേക്ഷകർ ഒരുമിച്ച് പരിപാടി ആസ്വദിച്ചതാണ് മഴവിൽ സംഗീതത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മലയാളികൾക്കൊപ്പം മറ്റ് ഇന്ത്യൻ കമ്യൂണിറ്റികളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കുചേർന്നത് ആഘോഷത്തിന് കൂടുതൽ നിറം പകർന്നു.

കലയും സംസ്കാരവും സംഗീതവും ഒത്തുചേർന്ന ഈ വേദി പങ്കെടുത്ത കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ അവിസ്മരണീയ അനുഭവമായി മാറിയതായി സംഘാടകർ അറിയിച്ചു.

മഴവിൽ സംഗീതത്തിന്‍റെ പതിമൂന്നാം എഡിഷന്‍റെ വിജയകരമായ സമാപനം വരും വർഷങ്ങളിലെ പരിപാടികൾക്കുള്ള പ്രതീക്ഷകളും വർധിപ്പിച്ചിരിക്കുകയാണ്.

Tags : Mazhavil. Sangeetham UK NRI News

Recent News

Corehub Up