കെ.എം. മാണി കരുത്തും കാരുണ്യവും
കേരള കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ കാർട്ടുണുകളിലൂടെയും വിശകലനങ്ങളിലൂടെയും വിശദീകരിക്കുന്നു. കെ.എം. മാണിയെക്കുറിച്ച് ഒരു നിര പ്രമുഖനേതാക്കളുടെ ലേഖനങ്ങളും ദിനപത്രങ്ങളിൽ വന്ന ലേഖനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

എബ്രഹാം മാത്യു, രജീന്ദ്രകുമാർ
പേജ് 98, വില ₹150
റീഡേഴ്സ് ബുക്സ്, തിരുവല്ല
ഫോണ്‍ 9207700523

കേരള കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ കാർട്ടുണുകളിലൂടെയും വിശകലനങ്ങളിലൂടെയും വിശദീകരിക്കുന്നു. കെ.എം. മാണിയെക്കുറിച്ച് ഒരു നിര പ്രമുഖനേതാക്കളുടെ ലേഖനങ്ങളും ദിനപത്രങ്ങളിൽ വന്ന ലേഖനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

തീയിൽ കുരുത്തത്

ഗ്ലോറി മാത്യു അയ്മനം
പേജ് 144,വില ₹ 150
ഗുഡ് ഷെപ്പേഡ് ബുക്സ്,
കോട്ടയം,ഫോണ്‍- 9447779180

അര നൂറ്റാണ്ടുമുൻപ് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സ്ത്രീകളുടെ അറിവില്ലായ്മമൂലം അവർ അനുഭവിച്ച പീഡനങ്ങൾ, ഇക്കാലത്തെ വയോധികർ അനുഭവിക്കുന്ന ഏകാന്തത തുടങ്ങിയവ ഇതിവൃത്തമാക്കിയ നോവൽ. ജീവിതം സന്തോഷവും ദുരിതങ്ങളും നിറഞ്ഞതാണെന്ന ബോധ്യവും ലളിതമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നോവലിൽ അവതരിപ്പിക്കുന്നു.

അപ്പൂപ്പൻതാടിയുടെ ആകാശയാത്ര

മാത്യൂസ് ആർപ്പൂക്കര
പേജ് 48, വില ₹ 70
സണ്‍ഷൈൻ ബുക്സ്,
തൃശൂർ,ഫോണ്‍- 8089239300

കുട്ടികളുടെ നിഷ്കളങ്കവും നിഷ്കപടവുമായ സ്വഭാവരീതികളെ ലളിതസുന്ദരമായി പ്രതിപാദിക്കുന്ന നോവൽ. ചെറുസൂനം മാസികയുടെ ആഭിമുഖ്യത്തിൽ നടത്തിയ നോവൽ മത്സരത്തിൽ സമ്മാനാർഹമായ കൃതി. ചെറിയ ക്ലാസുകളിലുള്ള കുട്ടികൾക്കും വായിച്ചുവളരാൻ പ്രയോജനപ്പെടുന്ന രചന.

ഒറ്റമരം

സുരേഷ് തമ്മാനിമറ്റം
പേജ് 112,വില ₹ 180
യെസ്പ്രസ് ബുക്സ്,
പെരുന്പാവൂർ,ഫോണ്‍- 0484 2591051

ഭയാനകമായ മന്ദസ്മിതങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിപോലെ, കഥകൾ കാലത്തെ നിർവചിക്കാൻ ശ്രമിക്കുന്നു. വ്യക്തവും കൃത്യവുമായ വാക്കുകൾ ഉപയോഗിച്ച്, തീക്ഷ്ണമായ ജീവിതബോധ്യങ്ങളെ അടയാളപ്പെടുത്താൻ യത്നിക്കുന്ന കഥകളാണ് ഈ സമാഹാരത്തിൽ. സ്വതന്ത്രവും വ്യതിരിക്തവുമായ ആഖ്യാനരീതിയാണ് കഥാകൃത്തിന്‍റെ സവിശേഷത.

പുത്തൂരംവീട്ടിൽ ആരോമൽ‌ ചേകവർ

പ്രകാശൻ ചുനങ്ങാട്
പേജ്112,വില ₹ 180

മച്ചുനിയൻ ചന്തുവിനാൽ ചതിച്ചുകൊല്ലപ്പെട്ട ആരോമൽ‌ ചേകവതരുടെ ത്രസിപ്പിക്കുന്ന കഥ. കേരളത്തിന്‍റെ ഐതിഹ്യപ്പെരുമകളിൽ പ്രമുഖസ്ഥാനത്തുള്ള വടക്കൻപാട്ടിന്‍റെ കവിത ചോർന്നുപോകാത്ത ഗദ്യാവിഷ്കാരം.

പെണ്ണിടം
ഉദയംപേരൂർ സൂനഹദോസിൽ
പേജ് 128വില ₹ 150
അയിൻ പബ്ലിക്കേഷൻസ്, ആലുവ
ഫോണ്‍- 9447508112


1599ലെ ഉദയംപേരൂർ സൂനഹദോസ് കാനോനകൾ മതകാര്യങ്ങൾക്കു പുറമെ സാസ്കാരിക വിഷയങ്ങളിലേക്കും കടന്നുചെന്നു. അവഗണിതവിഭാഗമായുരുന്ന പെണ്‍മയുടെ ഭദ്രതയ്ക്കുവേണ്ടിയും സൂനഹദോസ് സംസാരിച്ചു.ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടന്ന ചരിത്രസെമിനാറിൽ ഒരു നിര പ്രമുഖ വ്യക്തികൾ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.