ടെൽ അവീവ്: വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനു നേർക്കു നടത്തിയ ആക്രമണത്തിൽ നതാൻസിലെ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം ഭാഗികമായി നശിപ്പിച്ചുവെന്ന് ഇസ്രേലി സേന അറിയിച്ചു.

നതാൻസിലെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്നതിന് ഭൂഗർഭ കേന്ദ്രങ്ങളിലുണ്ടായിരുന്ന സംവിധാനങ്ങളെല്ലാം നശിച്ചു. ഇതോടെ ഇറാന് ആണവപദ്ധതികൾ തുടരാൻ വലിയ തടസം നേരിടുമെന്നാണ് ഇസ്രേലി നേതൃത്വത്തിന്‍റെ നിഗമനം.


ഇറാന്‍റെ ഏറ്റവും വലിയ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രമാണ് നതാൻസ്. ഇവിടെ വലിയ നാശമുണ്ടായതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.