ടെഹ്റാൻ: ഇസ്രയേലിനെ നേരിടാൻ ഇറാന്‍റെ സായുധസേന തയാറാണെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്. രാജ്യത്തെ ജനങ്ങൾ സേനയ്ക്കൊപ്പമാണെന്നും ഇന്നലെ സോഷ്യൽ മീഡിയയിൽ നല്കിയ സന്ദേശങ്ങളിൽ ഖമനയ് പറഞ്ഞു.

“ഇസ്രയേൽ വലിയ അബദ്ധം ചെയ്തിരിക്കുന്നു. ഇസ്രയേലിന്‍റെ തകർച്ചയാണ് ഇതിന്‍റെ അനന്തരഫലം. ഇറേനിയൻ ജനത ചിന്തിയ വിലയേറിയ രക്തത്തിനു പകരം ചോദിക്കാതിരിക്കില്ല.


ഇറാന്‍റെ വ്യോമാതിർത്തി ലംഘിച്ചതിനും പകരം ചോദിക്കും. ഇറാന്‍റെ സായുധസേന തയാറാണ്. ജനങ്ങളും ഉദ്യോഗസ്ഥരും സേനയ്ക്കു പിന്നിലുണ്ട്.

ഇസ്രയേലിനോട് ഒരു ദയയും ഇറാൻ കാണിക്കില്ല. ഇസ്രേലി ജനതയുടെ ജീവിതം കയ്പു നിറഞ്ഞതാകും. ശത്രുവിന് ശക്തമായ തിരിച്ചടി നല്കും.

ഇറാനിലെ ഇസ്‌ലാമിക റിപ്പബ്ലിക് ഇസ്രയേലിനേതിരേ വിജയം കൈവരിക്കും” - ഖമനെയ് പറഞ്ഞു.