മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ അനുയായി ലിയോനിഡ് വോൾക്കോവിന് 18 വർഷം തടവുശിക്ഷ.

യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു, തീവ്രവാദത്തെ പിന്തുണച്ചു തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയാണു റഷ്യൻ പട്ടാളക്കോടതി ശിക്ഷ വിധിച്ചത്. വോൾക്കോവ് നിലവിൽ ലിത്വാനിയയിൽ പ്രവാസജീവിതം നയിക്കുകയാണ്. കോടതിവിധിയെ അദ്ദേഹം പരിഹസിക്കുകയാണു ചെയ്തത്.