പാരീസ്: നഗരപ്രാന്തത്തിലെ മോപർനാസ് ഭാഗത്തുള്ള ഔർ ലേഡി ഓഫ് ഫീൽഡ്സ് (നോത്ര് ദാം ദെഷാംസ്) കത്തോലിക്കാ പള്ളിയിൽ 24 മണിക്കൂറിനകം രണ്ടു തവണ തീപിടിത്തമുണ്ടായത് ആശങ്കയുളവാക്കി.

ജൂലൈ 23നു രാവിലെയുണ്ടായ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നു കണ്ടെത്തിയിരുന്നു. പള്ളിയിലെ ശബ്ദസംവിധാനവും പിയാനോയും ആ അഗ്‌നിബാധയിൽ കത്തിനശിച്ചിരുന്നു.

പിറ്റേന്ന് പള്ളിയകത്തെ വിശുദ്ധ യൗസേപ്പിതാവിന്‍റെ കപ്പേളയിലുണ്ടായ അഗ്നിബാധയ്ക്കു കാരണം ആരോ മനഃപൂർവം ചെയ്ത പ്രവൃത്തിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.അൾത്താരഭിത്തിയിലെ മരംകൊണ്ടുള്ള പാനലിംഗിന് ആരോ തീവയ്ക്കുകയായിരുന്നു.


അടുത്തയിടെ നവീകരിച്ച പാനലിംഗും മേൽക്കട്ടിയും വിശുദ്ധ യൗസേപ്പിതാവിന്‍റെ ദാരുശില്പവും കത്തിനശിച്ചു. പള്ളിയുടെ നവീകരണം തീരുന്നതുവരെ അടച്ചിടുമെന്ന് വികാരി ഫാ. കമിൽ മിയ്യൂർ അറിയിച്ചു.

2026ൽ പള്ളിയുടെ ശതോത്തര സുവർണജൂബിലി ആഘോഷിക്കാനിരിക്കേയാണ് ഈ ദുരന്തം.