വിയന്ന: ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ ഇന്നലെയുണ്ടായ വെടിവയ്പിൽ വിദ്യാർഥികളടക്കം ഒന്പതു പേർ കൊല്ലപ്പെട്ടു.

വിദ്യാർഥികളെ വെടിവച്ചു കൊന്നശേഷം മുൻ വിദ്യാർഥികൂടിയായ അക്രമി (21) ശുചിമുറിയിൽ കയറി സ്വയം വെടിവച്ചു മരിച്ചു. 12 പേർക്കു പരിക്കേറ്റു. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരിൽ ആറു പേർ പെൺകുട്ടികളാണ്. പ്രാദേശിക സമയം ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. പതിനൊന്നരയോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നും സ്കൂളിലുണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചുവെന്നും പോലീസ് എക്സിൽ കുറിച്ചു.


രാജ്യത്തെ ആഴത്തിൽ നടുക്കിയ ദേശീയ ദുരന്തമാണ് നടന്നതെന്നു ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കർ പ്രതികരിച്ചു. മൂന്നു ലക്ഷം ജനങ്ങൾ താമസിക്കുന്ന ഗ്രാസ് ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ്.