ടെൽ അവീവ്: ഇറാൻ അണ്വായുധം സ്വന്തമാക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേലിന്‍റെ സൈനിക നീക്കങ്ങൾ.

ഇറാൻ അണ്വായുധം സ്വന്തമാക്കുന്നതു നിലനിൽപ്പിനു ഭീഷണിയായിട്ടാണ് ഇസ്രയേൽ കരുതുന്നത്. ഇറാനെ അണ്വായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ വർഷങ്ങളായി ആവർത്തിക്കുന്നതാണ്.

ആണവപദ്ധതികൾ സമാധാന ആവശ്യങ്ങൾക്കാണെന്നാണ് ഇറാന്‍റെ വാദം. എന്നാൽ ഇസ്രയേലും പാശ്ചാത്യ ശക്തികളും ഇതു മുഖവിലയ്ക്കെടുക്കുന്നില്ല. ഇറാന്‍റെ ആണവ പദ്ധതികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന ചർച്ചകൾ ഫലം കാണാത്തതും, ആണവ ഇന്ധനമായ യുറേനിയത്തിന്‍റെ സന്പുഷ്ടീകരണം ഇറാൻ വർധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളും ഇസ്രയേൽ ഗൗരവമായി എടുത്തു.


60 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍റെ പക്കൽ ധാരാളമുണ്ട്. ഇത് കൂടുതൽ സന്പുഷ്ടീകരിച്ച് ഒന്പത് ആറ്റം ബോംബുകൾ നിർമിക്കാൻ ഇറാനാകുമെന്നാണ് റിപ്പോർട്ടുകൾ.