ടെഹ്റാൻ: സുപ്രധാന എണ്ണക്കടത്തു പാതയായ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെക്കിറുച്ച് ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.

പേർഷ്യൻ ഉൾക്കടലിനും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടങ്ങിയ പ്രദേശമാണ് ഹോർമുസ്. അറബിരാജ്യങ്ങളിൽനിന്നുള്ള എണ്ണടാങ്കറുകൾ ഹോർമുസ് കടന്നാണ് അറബിക്കടലിലേക്കും തുടർന്നു ലോകത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കും സഞ്ചരിക്കേണ്ടത്.


ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ 25 ശതമാനവും ദ്രവീകൃത പ്രകൃതിവാതകത്തിന്‍റെ 20-35 ശതമാനവും ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്.

ഇറേനിയന്‍ നാവികസേനയ്ക്ക് അനയാസം കടലിടുക്ക് ഉപരോധിക്കാനാകും. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ, പ്രകൃതിവാതക വില കുത്തനെ ഉയരുകയായിരിക്കും ഇതിന്‍റെ ഫലം.