സിപിഎമ്മിന്‍റെ പത്തു ശതമാനം വോട്ട് മറിയും: ചെറിയാൻ ഫിലിപ്പ്
സിപിഎമ്മിന്‍റെ പത്തു ശതമാനം വോട്ട് മറിയും: ചെറിയാൻ ഫിലിപ്പ്
Tuesday, April 23, 2024 2:35 AM IST
തിരുവനന്തപുരം: ബിജെപി, പിഡിപി എന്നീ വർഗീയ കക്ഷികളോടുള്ള സിപിഎം ബന്ധത്തിൽ ദുഃഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സിപിഎം അനുഭാവികളുടെ വോട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി മറിയുമെന്ന് കെപിസിസി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരേ സമയം പ്രീണിപ്പിക്കുന്ന ദ്വിമുഖ അടവുനയത്തിനുള്ള തിരിച്ചടിയായാണ് സിപിഎം വോട്ടിംഗ് അടിത്തറയിൽ വൻ വിള്ളൽ ഉണ്ടായിരിക്കുന്നത്. പൗരത്വ നിയമത്തിന്‍റെ പേരിൽ വർഗീയ ധ്രുവീകരണത്തിനുള്ള സിപിഎം തന്ത്രം പൊളിഞ്ഞിരിക്കുകയാണ്. എല്ലാ ജാതി, മത വിഭാഗങ്ങൾക്കും തുല്യനീതി എന്ന കോണ്‍ഗ്രസ് നിലപാടിനോടാണ് ഇടതുപക്ഷ ചിന്താഗതിക്കാർ ആഭിമുഖ്യം പുലർത്തുന്നത്.


കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷിയായ സിപിഎം കേരളത്തിൽ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി മുദ്രാവാക്യമാണ് മുഴക്കുന്നത്. മുഖ്യശത്രുവായി കോണ്‍ഗ്രസിനെ കാണുന്ന സിപിഎം നിലപാടിനെതിരെ ഇടതുപക്ഷ വിശ്വാസികൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.