ജനങ്ങള്‍ ഒപ്പമുണ്ട്
ജനങ്ങള്‍ ഒപ്പമുണ്ട്
Tuesday, April 23, 2024 3:52 AM IST
റെജി ജോസഫ്

എല്‍ഡിഎഫിന്‍റെ വിജയസാധ്യത?

=തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രഖ്യാപിത പദ്ധതികള്‍ നടപ്പിലാക്കി ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്. എല്‍ഡിഎഫിന്‍റെ കെട്ടുറപ്പ് എതിര്‍ മുന്നണികള്‍ക്ക് അവകാശപ്പെടാനാകില്ല. 20 സീറ്റുകളിലും വിജയസാധ്യതയുണ്ട്. അതേസമയം, യുഡിഎഫിന് അകത്തും പുറത്തും ഭിന്നതയാണ്. കോട്ടയത്ത് അവരുടെ കണ്‍വീനര്‍ രാജിവച്ചു ബിജെപിയോടൊപ്പം ചേര്‍ന്നു. ചിലര്‍ എല്‍ഡിഫിലേക്കും. കേരളത്തിലെ എംപിമാരെ ഒരേ പ്ലാറ്റ്‌ഫോമില്‍ നിർത്തി വികസന അജൻഡ തയാറാക്കാന്‍ പോലും യുഡിഎഫിനായില്ല.

കോട്ടയത്തെ സാധ്യത എത്രത്തോളം?

=ആദ്യംതന്നെ തര്‍ക്കമില്ലാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയത് കോട്ടയം സീറ്റില്‍ എല്‍ഡിഎഫാണ്. എതിര്‍ സ്ഥാനാര്‍ഥികള്‍ വന്നതു വൈകിയാണ്. എക്കാലത്തും ഒരേ പാര്‍ട്ടിയില്‍ ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്ന അഭിമാനവും അവകാശവും ചാഴികാടനു മാത്രമുള്ളതാണ്. സ്ഥാനാര്‍ഥി അഴിമതിരഹിതനും ജനകീയനും വികസന നായകനുമാണ്. ജനമനസുകളില്‍ പാര്‍ട്ടിയും മുന്നണിയും നോക്കാതെ ചാഴികാടന് ഇടമുണ്ട്, അംഗീകാരമുണ്ട്, ആദരവുണ്ട്. എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിച്ചു കോട്ടയത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ സാധിച്ചു. വിളിപ്പാടകലെ എന്നു പറഞ്ഞാല്‍ പോരാ, എന്നും ജനങ്ങളോടൊപ്പം ജീവിക്കുന്ന എംപിയാണ് തോമസ് ചാഴികാടന്‍. എല്ലാ പ്രദേശങ്ങള്‍ക്കും അദ്ദേഹം നല്‍കിയ വികസന സംഭാവനയുണ്ട്. കോട്ടയത്തു കോട്ടയംകാരന്‍ സ്ഥാനാര്‍ഥി എന്നത് വലിയ ക്രെഡിറ്റാണ്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ കോട്ടയം യുഡിഎഫിനൊപ്പമായിരുന്നല്ലോ?

=പഴയ വോട്ടിംഗ് പാറ്റേണില്‍ യുഡിഎഫിന് ഒരു ലക്ഷം ഭൂരിപക്ഷമുണ്ടായിരുന്നു എന്ന അവകാശത്തിന് ഇനി പ്രസക്തിയില്ല. എല്‍ഡിഎഫിന് ‍ കേരള കോണ്‍ഗ്രസ്-എം നല്‍കുന്ന പിൻബലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ ജനവിധിയില്‍ പ്രകടമായി. തദ്ദേശ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് വിജയവും പുതിയ മുന്നണി ബന്ധത്തിന്‍റെ തെളിവാണ്. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതു വ്യക്തമാകും.


കാര്‍ഷിക വിലത്തകര്‍ച്ച ?

=കേന്ദ്രസര്‍ക്കാര്‍ വാണിജ്യനയവും നിലപാടും തിരുത്തിയെഴുതാന്‍ തയാറായാല്‍ ആ നിമിഷം റബറിനും നെല്ലിനും നാളികേരത്തിനും വില ഉയരും. ആസിയാന്‍ ഉള്‍പ്പെടെ അന്താരാഷ്‌ട്ര വാണിജ്യകരാറുകള്‍ ഒപ്പിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഈ കരാറുകള്‍ കേരളത്തിനു നേട്ടമാകില്ലെന്നും റബറിനും കുരുമുളകിനുമൊക്കെ തിരിച്ചടിയാകുമെന്നും കേരള കോണ്‍ഗ്രസ് ബദല്‍രേഖയില്‍ പറഞ്ഞതാണ്. അതിനെ പുറംകാലുകൊണ്ട് തള്ളിയെന്നു മാത്രമല്ല കരാര്‍ നേട്ടമാകുമെന്നായിരുന്നു അന്നു കോണ്‍ഗ്രസ് വാദം. പത്തു വര്‍ഷമായി ഭരിക്കുന്ന ബിജെപി സര്‍ക്കാരിനും കേരളത്തിലെ കര്‍ഷകരെ തകര്‍ത്തു തരിപ്പണമാക്കിയ വാണിജ്യ ഉടമ്പടികള്‍ പൊളിച്ചെഴുതാന്‍ താത്പര്യമില്ല. റബറിനെയും റബര്‍ ബോര്‍ഡിനെയും ഇല്ലാതാക്കുന്ന പ്രകടമായ നയമാണ് കേന്ദ്രത്തിന്‍റേത്. ചണം, കരിമ്പ്, പരുത്തി കര്‍ഷകരോടു കാണിക്കുന്ന രക്ഷാദൗത്യമൊന്നും റബർ കർഷകരോടില്ല.

വനം-വന്യജീവി പ്രശ്‌നം?

=മനുഷ്യരെക്കാള്‍ പരിഗണന വനത്തിനും വന്യമൃഗങ്ങള്‍ക്കും കല്‍പ്പിക്കുന്ന കരിനിയമമുണ്ടാക്കിയത് 1972ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ്. നിയമത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ താത്പര്യപ്പെട്ടില്ല. ഇപ്പോള്‍ ബിജെപിയും അങ്ങനെതന്നെ.

കാട്ടുമൃഗങ്ങളുടെ എണ്ണം കുറയ്ക്കാതെ മനുഷ്യനു രക്ഷയില്ല. നാടിറങ്ങി ഭീഷണി ഉയര്‍ത്തുന്ന മൃഗങ്ങളെ കൊല്ലാന്‍ നിയമമുണ്ടാക്കേണ്ടതു കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിനു വനകാര്യത്തില്‍ തുലോം ചെറിയ അധികാരമേയുള്ളു. ഇക്കാര്യത്തില്‍ കേരളം തുടരെ നടത്തുന്ന അഭ്യര്‍ഥനകള്‍ കേന്ദ്രം പരിഗണിക്കുന്നില്ല. വലിപ്പത്തില്‍ ചെറിയ സംസ്ഥാനമായ കേരളത്തിലെ ജനങ്ങള്‍ ഇരയാക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിയമം പൊളിച്ചെഴുതുകയേ പരിഹാരമുള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.