രാഹുലിന്‍റെ നിലപാട് രാഷ്‌ട്രീയ മര്യാദയില്ലാത്തത്
രാഹുലിന്‍റെ നിലപാട്  രാഷ്‌ട്രീയ മര്യാദയില്ലാത്തത്
Tuesday, April 23, 2024 3:52 AM IST
എം. പ്രേംകുമാർ

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ സിപിഎം എങ്ങനെ നോക്കിക്കാണുന്നു?

=നിരുത്തരവാദപരമായ നിലപാടാണു പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി നടത്തിയത്. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റാൻ രൂപപ്പെടുത്തിയിട്ടുള്ള ഇന്ത്യ മുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന പാർട്ടിയാണു സിപിഎം. എന്നാൽ ഇതു മറന്നുകൊണ്ടുള്ള സമീപനമാണു രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാക്കൾക്കെതിരേ കേന്ദ്ര സർക്കാർ നടത്തിവരുന്ന തെറ്റായ തീരുമാനങ്ങളെ കൂട്ടായി എതിർക്കണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിലപാട്.

കേജരിവാളിന്‍റെ അറസ്റ്റിൽ നമ്മൾ അതു കണ്ടതാണ്. പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നാണു രാഹുലും സഹോദരി പ്രിയങ്കയും കേരളത്തിൽ വന്നു ചോദിച്ചത്. നിലവിൽ ഒരു കേസും പിണറായിക്കെതിരേ ഇല്ല. പിന്നെന്തിനാണു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. പിണറായിയെ അറസ്റ്റ് ചെയ്യണമെന്നതു ചിലരുടെ ആഗ്രഹം മാത്രമാണ്. ആ ഭീഷണി വിലപ്പോവില്ല. ഒരു കാര്യം വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിയുടെ നിലപാട് രാഷ്‌ട്രീയ മര്യാദയില്ലാത്തതാണ്.

കേരളത്തിൽ തെരഞ്ഞെടുപ്പു പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലല്ലേ?

= അതിലെന്താ സംശയം. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണു മത്സരം. ബിജെപി പറയുന്ന അവരുടെ എ പ്ലസ് മണ്ഡലങ്ങളിൽപോലും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര പ്രചാരണം നടത്തിയാലും കേരളത്തിൽ ബിജെപി ഒരു സീറ്റിലും ജയിക്കില്ല. മോദി ഇവിടെ വന്നു താമസിച്ചാലും മറിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ല. കേരളം ബിജെപിയുടെ ടാർഗറ്റാണ്. ത്രിപുരയിൽ സിപിഎം പരാജയപ്പെട്ടപ്പോൾ ബിജെപി പറഞ്ഞത് അടുത്തതു കേരളമെന്നാണ്.

ആർഎസ്എസിനു കേരളത്തോടു വളരെ ശത്രുതയാണ്. ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, കമ്യൂണിസ്റ്റുകാർ ഇവരാണ് ആർഎസ്എസിന്‍റെ മുഖ്യശത്രുക്കളെന്ന് അവർതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടാണു ഞാൻ നേരത്തേ പറഞ്ഞതുപോലെ കേരളത്തോട് ആർഎസ്എസിനു ശത്രുതയുണ്ടാകാൻ കാരണം. ഒരു കാര്യം ഉറപ്പായും പറയാൻ സാധിക്കും. പൂരപ്പറന്പിലെ മത്താപ്പുപോലെയാണു ബിജെപി. ഫാസിസ്റ്റ് രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന ബിജെപിക്കു ശക്തമായ തിരിച്ചടി ഉണ്ടാകുകതന്നെ ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോൾ പിണറായി വിജയനെ ശക്തമായി വിമർശിക്കുന്നു. എന്താണു മോദി ഇതിലൂടെ ലക്ഷ്യമിടുന്നത് ?

=ഫാസിസത്തിന്‍റെ ആൾരൂപമാണു മോദി. ഇന്ത്യയെ മതരാഷ്‌ട്രമാക്കാനാണ് മോദി ശ്രമിക്കുന്നത്. ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയാണ് അദ്ദേഹം രാജ്യത്തു നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിനെയാണു സിപിഎം എതിർക്കുന്നത്. വർഗീയതയ്ക്കെതിരേ ശക്തമായി നിലകൊള്ളുന്ന പാർട്ടിയാണു സിപിഎം.

ആ പാർട്ടിയുടെ മുഖ്യമന്ത്രിയായ പിണറായി വിജയനു മറിച്ചു ചിന്തിക്കാൻ കഴിയുമോ? ഇവിടെ കോണ്‍ഗ്രസിന്‍റെ നിലപാടെന്താ? കോണ്‍ഗ്രസിനു മൃദു ഹിന്ദുത്വ സമീപനമാണ്. ഇന്ത്യയെ മതരാഷ്‌ട്രമാക്കാൻ ഗാന്ധിജി അനുവദിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ വെടിവച്ചു കൊന്നത്. കോണ്‍ഗ്രസിന്‍റെ നിലപാട് ബിജെപിയെ സഹായിക്കുന്നതാണ്. ഇതിൽ മാറ്റം വന്നില്ലെങ്കിൽ അവരുടെ രാഷ്‌ട്രീയാവസ്ഥ കൂടുതൽ ദയനീയമാകും.

മാസപ്പടി വിവാദവും കരുവന്നൂരും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ?

=ഈ രണ്ടു കാര്യങ്ങളും വ്യത്യസ്തമാണ്. ഇതൊന്നും തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയസാധ്യതയെ ബാധിക്കില്ല. കരുവന്നൂരിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നുള്ളതു ശരിയാണ്. അതിൽ സർക്കാർ ശക്തമായി ഇടപെട്ടു. തിരുത്തലുകളും നടപടികളും ഉണ്ടായി. ഇപ്പോൾ ബാങ്ക് സാധാരണ പ്രവർത്തിക്കുംപോലെ പോകുന്നു. ഇവിടെ കോടികളുടെ തട്ടിപ്പെന്നാണു മോദി വന്നു പറഞ്ഞത്. അദ്ദേഹത്തിന് ഈ തെറ്റായ വിവരം എവിടെനിന്നു കിട്ടി. ഇഡിയുടെ നോട്ടീസിനെ ആ രീതിയിൽ കണ്ടാൽ മതി. സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടും ഇല്ല.


മുഖ്യമന്ത്രിയുടെ മകൾക്ക് ഇഡി നോട്ടീസ് അയയ്ക്കുന്നെങ്കിൽ ആയിക്കോട്ടെ. രണ്ടു കന്പനികൾ തമ്മിലുള്ള ഇടപാടാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അതിന്‍റെ വഴിക്കു പോകട്ടെ. അതിനു പിണറായി വിജയനെ എന്തിനു വേട്ടയാടണം.

സംസ്ഥാനത്തു ഭരണവിരുദ്ധ വികാരം ഉണ്ടോ?

=ഏയ് ... ഇല്ല. എന്നാൽ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാൻ കേന്ദ്രവും യുഡിഎഫും ശ്രമിക്കുന്നു. അതു തെരഞ്ഞെടുപ്പിൽ വിലപ്പോവില്ല. കേന്ദ്രസർക്കാർ കേരളത്തിനു തരേണ്ട അർഹമായ വിഹിതം നൽകുന്നില്ല. ഇതിനു പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണ്. ഇതു കേരളത്തിലെ ജനങ്ങൾക്കു ബോധ്യമുണ്ട്. സാന്പത്തിക പ്രയാസം ഉണ്ടെന്നുള്ളതു സത്യമാണ്. എന്നാൽ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു ജനങ്ങളെ ഈ സർക്കാർ സഹായിക്കുകയാണ്. പക്ഷേ ഭരണവിരുദ്ധ വികാരമുണ്ടാക്കാൻ ബിജെപിക്കൊപ്പം കേരളത്തിലെ കോണ്‍ഗ്രസും ചേർന്നുനിൽക്കുന്നുവെന്നത് ആശ്ചര്യമാണ്. ഇതു ജനങ്ങൾക്കു മനസിലായിട്ടുണ്ട്. ഇതിന്‍റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും.

നരേന്ദ്രമോദിക്ക് ഒരു സാധാരണ ആർഎസ്എസുകാരന്‍റെ നിലവാരമാണ്. അദ്ദേഹത്തിന്‍റെ റേഞ്ച് കുറഞ്ഞുവരികയാണ്. ഇത് മോദിക്കും ബോധ്യപ്പെട്ടു തുടങ്ങി. അതുകൊണ്ടാണ് ജുഡീഷറിയെപ്പോലും പരിഹസിക്കുന്നത്.

എന്തൊക്കെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുഖ്യമായും ഉയർത്തിക്കാട്ടുന്നത്?

=ഇന്ത്യ മതേതര രാജ്യമായി നിലനിൽക്കണം. ഇതുതന്നെയാണു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രധാന മുദ്രാവാക്യം. ഫാസിസ്റ്റ് ഭരണത്തിൽനിന്നു രാജ്യത്തെ മോചിപ്പിക്കണം. അതിന് ഇടതുപക്ഷത്തിന്‍റെ ശക്തി കൂട്ടണം. സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നുണ്ട്. താനടക്കമുള്ളവർ പ്രചരണരംഗത്തുണ്ട്. കെ-റെയിൽ അഭിമാനപദ്ധതിയാണ്. കേന്ദ്രം അനുമതി തന്നാൽ പദ്ധതി നടപ്പിലാക്കുകതന്നെ ചെയ്യും.

ക്ഷേമപെൻഷൻ കൂട്ടും. 2500 രൂപയാക്കണമെന്നാണു സിപിഎം നിലപാട്. ഒരു ക്ഷേമസമൂഹം രൂപപ്പെടണം. സാമൂഹ്യക്ഷേമ പെൻഷൻ ഇപ്പോൾ ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായിട്ടുണ്ട്. നേരത്തേ അങ്ങനെയല്ലായിരുന്നു.

സിഎഎ പ്രചരണായുധമാക്കുന്നതു മുസ്‌ലിം വോട്ട് ലക്ഷ്യമിട്ടാണോ?

=ഒന്നുമല്ല. ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമാക്കാൻ ശ്രമിക്കുകയാണു ബിജെപി. ഇതുവഴി ആർഎസ്എസിന്‍റെ അജണ്ടയാണു മോദി നടപ്പിലാക്കാൻ പോകുന്നത്. ഇവിടെ മുസ്‌ലിംകൾക്കും സമാധാനപരമായി ജീവിക്കണം. അതിനു പൗരത്വ നിയമ ഭേദഗതി തടസമാണ്. ഇതിനെയാണു സിപിഎമ്മും ഇടതുപാർട്ടികളും എതിർക്കുന്നത്. കോണ്‍ഗ്രസ് സിഎഎയുടെ കാര്യത്തിൽ ഒന്നും മിണ്ടുന്നില്ല. ഇരട്ടത്താപ്പാണു കോണ്‍ഗ്രസിന്. രാഹുൽ ഗാന്ധിയും പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ചു മൗനം പാലിക്കുകയാണ്.

ഇടതുമുന്നണിയുടെ ജയസാധ്യത എങ്ങനെ?

=സർവേകളെയൊന്നും ആശ്രയിക്കുന്ന പാർട്ടിയല്ല സിപിഎം. കേരളത്തിൽ നല്ല വിജയം ഇടതുമുന്നണിക്കുണ്ടാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.