x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉടുമ്പൻചോലയിൽ എം.എം. മണിയെ മത്സരിപ്പിക്കാൻ സിപിഎം


Published: January 8, 2026 11:04 PM IST | Updated: January 8, 2026 11:04 PM IST

നെടുങ്കണ്ടം: ഉടുമ്പൻചോല മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങാൻ എം. എം. മണി. പാർട്ടിയുടെ രണ്ട് ടേം വ്യവസ്ഥയിൽ എം .എം മണിക്ക് ഇളവ് ലഭിച്ചേക്കുമെന്നാണു സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ എം. എം. മണി മത്സരിക്കണമെന്നാണു പാർട്ടി പ്രവർത്തകരുടെ ആവശ്യം. ഉടുമ്പൻചോലയിൽ എം.എം. മണി മത്സരിച്ചാൽ ദേവികുളം, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലും എൽഡിഎഫിന് ഗുണകരമാകുമെന്നാണ് സിപിഎം വിലയിരുത്തൽ. സ്ഥാനാർഥിത്വം തള്ളാതെ എം.എം. മണിയും നിലപാട് എടുത്തിട്ടുണ്ട്.

പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് എം.എം. മണി നെടുങ്കണ്ടത്ത് പറഞ്ഞു. വേണ്ടാ എന്ന് പാർട്ടി പറഞ്ഞാൽ പാർട്ടി സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. എംഎൽഎ പണി നോക്കി പാർട്ടിയിൽ വന്ന ആളല്ല താൻ. എംഎൽഎ ആകുന്നതിനും ഏറെ വർഷങ്ങൾക്കു മുമ്പ് പാർട്ടി പ്രവർത്തനം തുടങ്ങിയതാണ്, നമുക്ക് നോക്കാം സമയമാവട്ടെ എന്നും മണി പറഞ്ഞു.

Tags : Udumbanchola nattuvishesham local news

Recent News

Corehub Up