x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊടുപുഴയുടെ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും: അപു ജോണ്‍ ജോസഫ്


Published: April 7, 2026 11:15 PM IST | Updated: April 7, 2026 11:15 PM IST

തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫ് കൊട്ടിക്കലാശത്തില്‍ പ്രവര്‍ത്തകര്‍ക്കു നടുവില്‍.

തൊടുപുഴ: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തൊടുപുഴയുടെ വികസനത്തിന് പ്രത്യേക പദ്ധതിക്കു രൂപം നല്‍കുമെന്ന് തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫ് പറഞ്ഞു. തൊടുപുഴയില്‍ ലഭ്യമായ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ആരു മന്ത്രിയായാലും അവര്‍ സംസ്ഥാനത്തിന്‍റെ മന്ത്രിയാണ്. പി.ജെ. ജോസഫ് ഈ രീതിയിലാണ് പ്രവര്‍ത്തിച്ചത്.

എന്നാല്‍, നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തിനു യാതൊരു ഫണ്ടും നല്‍കാത്ത സാഹചര്യമായിരുന്നു. കാഞ്ഞിരമറ്റം പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ പണം അനുവദിക്കുമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ പണം നല്‍കിയില്ല. തൊടുപുഴയില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനെക്കാള്‍ ഓരോ പഞ്ചായത്തിനും ഓരോ കളിക്കളം എന്നതാണ് ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ട പാറമടകളില്‍ മണ്ണു നിറച്ച് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കാനുള്ള സാധ്യത സംബന്ധിച്ച് പഠനം നടത്തും.

സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് തൊടുപുഴയില്‍ കുടിവെള്ളപ്രശ്‌നം വളരെ കുറവാണ്. എവിടെയെങ്കിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ശ്രമിക്കും. തൊഴില്‍, കാര്‍ഷിക മേഖലകള്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള വികസനം നടപ്പാക്കും. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്കുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍ സ്ഥാപിച്ച് അതിന്റെ സംസ്‌കരണം, വിപണനം, കയറ്റുമതി തുടങ്ങിയവ വികസിപ്പിക്കും. പല മേഖലകളിലായി കര്‍ഷക സാശ്രയ സംഘങ്ങളും സൊസൈറ്റികളും സ്ഥാപിച്ച് അവ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവര്‍ത്തനം.

തൊഴില്‍ ഇല്ലാത്തതു മൂലം വിദേശത്തേക്കു പോകുന്ന ഒട്ടേറെ യുവാക്കള്‍ക്ക് മികച്ച തൊഴില്‍ നല്‍കാന്‍ കഴിയുന്ന സംരംഭങ്ങള്‍ കൂടിയാകുമിത്. തൊടുപുഴയില്‍ ഒട്ടേറെ ഫാം സ്റ്റേകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അത് മുന്നില്‍ക്കണ്ട് കൂടുതല്‍ സംരഭങ്ങള്‍ക്ക് സഹായം നല്‍കും. ഇതു ടൂറിസം മേഖലയ്ക്കും ഉണര്‍വ് നല്‍കും.

സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് റാമോജി റാവു മോഡലില്‍ ഫിലിംസിറ്റി സ്ഥാപിക്കാനുള്ള ശ്രമം നടത്തും. പി.ജെ. ജോസഫിന്‍റെ സ്വപ്‌നമായിരുന്ന മലങ്കര മേജര്‍ ടൂറിസം പദ്ധതി നടപ്പാക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സിഗ്നല്‍ ലൈറ്റുകള്‍സ്ഥാപിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags : Apu John Joseph nattuvishesham local news

Recent News

Corehub Up