x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ രൂപത കുടുംബസംഗമം: കുറവിലങ്ങാട് ഒരുക്കങ്ങൾ സജീവം

വെബ് ഡെസ്ക്
Published: July 14, 2026 11:30 PM IST | Updated: July 14, 2026 11:30 PM IST

പ്രതീകാത്മക ചിത്രം

കുറവിലങ്ങാട്: പാലാ രൂപത കുടുംബദിനാചരണത്തിനായി ഒരുക്കങ്ങൾ സജീവമാക്കി മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ ഇടവക. 19നാണ് പാലാ രൂപതയിലെ ആയിരക്കണക്കായ മാതാപിതാക്കൾ പങ്കെടുക്കുന്ന സമ്മേളനം. ഇതാദ്യമായാണ് കുറവിലങ്ങാട് ഇടവക രൂപതാതല കുടുംബദിനത്തിന് ആതിഥ്യമരുളുന്നത്. 

ക്രമീകരണങ്ങൾ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് വിലയിരുത്തി. 19ന് രണ്ടുമുതൽ മാർത്തോമ്മാ നസ്രാണി ഭവനിലാണ് സമ്മേളനം. സമ്മേളനത്തിന്‍റെ ക്രമീകരണങ്ങൾക്കായി പിതൃവേദി, മാതൃവേദി യൂണിറ്റുകളുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തുന്നു.

ഒരുക്കങ്ങളുടെ ഭാഗമായി വിളംബര ബോർഡുകളും കമാനങ്ങളും ഉയർത്തിയിട്ടുണ്ട്. ജൂബിലി കപ്പേളമുതൽ സമ്മേളനവേദിവരെ കൊടിതോരണങ്ങളാൽ അലങ്കരിക്കും. പാർക്കിംഗിന് പ്രത്യേക ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

റിസപ്ഷൻ, രജിസ്‌ട്രേഷൻ, സ്റ്റേജ്, പ്രോഗ്രാം, ഡെക്കറേഷൻ, ട്രാഫിക്, റിഫ്രഷ്‌മെന്‍റ്, പബ്ലിസിറ്റി എന്നിങ്ങനെ വിവിധ കമ്മിറ്റികൾ രൂപത, മേഖല, യൂണിറ്റ് ഭാരവാഹികളെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുണ്ട്. പള്ളിയോഗാംഗങ്ങൾ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

സീനിയർ അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോർജ് ചാത്തൻകുന്നേൽ, ജോർജ് ടിക്‌സൺ മണിമലത്തടത്തിൽ, ബെന്നി കോച്ചേരി, ലില്ലിക്കുട്ടി മടുക്കാനിയിൽ, ജോസ് സി. മണക്കാട്ട്, ജെസിമോൾ നീലമ്പടം, ഷാജി പാറപ്പുറത്ത്, സോഫി സജി, ജോബിഷ് പട്ടരുമഠം, ലീലാമ്മ കണ്ണംപ്രായിൽ എന്നിവർ പ്രസംഗിച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up