x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിക്കിമില്‍ തുരങ്കത്തിലെ മണ്ണിടിച്ചിൽ: മണർകാട് സ്വദേശിക്കായി തെരച്ചില്‍ ഊര്‍ജിതം

വെബ് ഡെസ്ക്
Published: July 22, 2026 11:58 PM IST | Updated: July 22, 2026 11:58 PM IST

അനീഷ് മോഹന്‍

മണര്‍കാട്: തെക്കന്‍ സിക്കിമില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളിക്കായി തെരച്ചില്‍ ഊര്‍ജിതം. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (എന്‍എച്ച്പിസി) സിക്കിം യൂണിറ്റ് സീനിയര്‍ മാനേജരും ജിയോളജിസ്റ്റുമായ കോട്ടയം മണര്‍കാട് കൊച്ചുമറ്റം കൂരോത്തുപറമ്പില്‍ അനീഷ് മോഹന്‍ (43) ഉള്‍പ്പെടെ അഞ്ചുപേരാണ് ഉള്ളില്‍ കുടുങ്ങിയത്. രക്ഷാദൗത്യം തുടരുകയാണ്.
നാംചി ജില്ലയിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുതപദ്ധതിയുടെ നാലാംഘട്ടമായി നിര്‍മിക്കുന്ന ഏഴു കിലോമീറ്റര്‍ തുരങ്കത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് അപകടമുണ്ടായത്. അണക്കെട്ടില്‍നിന്നു വൈദ്യുതോത്പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നു നിര്‍മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്. തുരങ്കത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന മീഥെയ്ന്‍ വാതകം സ്‌ഫോടനാത്മകമായത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. പതിവ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരും തൊഴിലാളികളും തുരങ്കത്തിനകത്ത് പ്രവേശിച്ചപ്പോഴാണ് മണ്ണിടിച്ചില്‍. ഖനിയപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബംഗാളില്‍നിന്നുള്ള വിദഗ്ധരുടെ സംഘവും സംഭവസ്ഥലത്തെത്തി.

മണ്ണിടിഞ്ഞ് കാണാതായ മണര്‍കാട് കൊച്ചുമറ്റം കൂരോത്തുപറമ്പില്‍ അനീഷ് മോഹന്‍റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ നാടും ബന്ധുക്കളും പ്രാര്‍ഥനയിലാണ്. കനത്തമഴയില്‍ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നതായാണ് സുഹൃത്തുക്കളില്‍നിന്ന് ലഭിക്കുന്ന വിവരം. അനീഷ് പഠിച്ച കോട്ടയം ഗവണ്‍മെന്‍റ് കോളജ് ജിയോളജി വിഭാഗം മേധാവിയെ തിങ്കളാഴ്ച രാത്രി എട്ടോടെ എന്‍എച്ച്പിസി ഉദ്യോഗസ്ഥ വിളിച്ച് ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോഴാണു വിവരം നാട്ടിലറിയുന്നത്.

അനീഷിന്‍റെ അബുദാബിയിലുള്ള സഹോദരന്‍ ബിനീഷിനെയും കമ്പനി അധികൃതര്‍ വിളിച്ചു. അനീഷിന്‍റെ ഭാര്യ ഡോ. സംഗീത, ഇവരുടെ സഹോദരന്‍ ബിനീഷ് എന്നിവരെ എന്‍എച്ച്പിസി ഉദ്യോഗസ്ഥര്‍ ദില്ലിയില്‍നിന്ന് വിമാനമാര്‍ഗം സിക്കിമിലെത്തിച്ചു. കോട്ടയം ഗവണ്‍മെന്‍റ് കോളജില്‍ 2001-2004 വര്‍ഷത്തില്‍ ജിയോളജിയില്‍ ബിരുദവും 2004-2006 വര്‍ഷം ബിരുദാനന്തബിരുദവും പൂര്‍ത്തിയാക്കിയ അനീഷ് 2011ലാണ് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ഹരിയാനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

ഇവിടെ കുടുംബമായി താമസിക്കുകയായിരുന്നു. ഏഴുമാസം മുമ്പാണ് ജോലിക്കായി സിക്കിമിലേക്ക് പോയത്. ഇതോടെ ഭാര്യ സംഗീതയും മക്കളായ അര്‍ണവും കാര്‍ത്യായനിയും തൃപ്പൂണിത്തുറയിലെ ചൈതന്യനഗറിലുള്ള വീട്ടിലേക്കു താമസം മാറ്റി.

മണര്‍കാട് കൊച്ചുമറ്റത്തെ വീട്ടില്‍ തോട്ടയ്ക്കാട്ട് ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന പിതാവ് പി.കെ. മോഹനനും അധ്യാപികയായിരുന്ന അമ്മ അമ്മിണിക്കുട്ടിയുമാണുള്ളത്. മോശമായ കാലാവസ്ഥമൂലം അപകടസ്ഥലത്തുനിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് തടസമുണ്ടെന്ന് അനീഷിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു.

Tags : Nattuvishesham DistrictNews DeepikaNews Sikkim

Recent News

Corehub Up