x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴ മാറി, ചൂടേറി

വെബ്ഡെസ്ക്
Published: September 7, 2026 12:22 AM IST | Updated: September 7, 2026 12:22 AM IST

പ്രതീകാത്മക ചിത്രം - എഐ

തിരുവനന്തപുരം: കാലവർഷം ദുർബലമായതിനു പിന്നാലെ സംസ്ഥാനത്ത് പകൽച്ചൂട് കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട അസാധാരണമായ ചൂടിന് പിന്നാലെ അടുത്ത 48 മണിക്കൂർ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കൂടിയ താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചൂടിനൊപ്പം ഉയർന്ന ഈർപ്പം നിലനിൽക്കുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയേക്കാൾ കൂടുതലായിരിക്കാനും സാധ്യതയുണ്ട്. അൾട്രാ വയലറ്റ് വികിരണ തോതിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.

പുനലൂരിൽ രേഖപ്പെടുത്തിയ 36.2 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൂടിയ താപനില. തിരുവനന്തപുരം നഗരത്തിൽ പരമാവധി 33 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം വിമാനത്താവളത്തിൽ 32 ഡിഗ്രിയും രേഖപ്പെടുത്തി. രണ്ടിടത്തും സാധാരണയെക്കാൾ രണ്ട് ഡിഗ്രി കൂടുതലായിരുന്നു.

വടക്കൻ കേരളത്തിലും പകൽച്ചൂട് സാധാരണയിൽനിന്നും ഉയർന്ന നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് 33 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ഇതിനു പുറമെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പകൽ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി ഉയർന്ന നിലയിലാണ്. യുവി വികിരണ തോത് ഏഴ് മുതൽ എട്ട് വരെയായി.

ചൂട് വർധിക്കുന്നതിന് പ്രധാന കാരണം മഴ ദുർബലമായതാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. കണ്ണൂർ അയ്യങ്കുന്നിൽ അഞ്ച് സെന്‍റിമീറ്ററും ഇടുക്കിയിലെ അനയിറങ്കൽ ഡാം മേഖലയിൽ നാല് സെന്‍റിമീറ്ററും മഴ പെയ്തതൊഴിച്ചാൽ മറ്റെല്ലായിടങ്ങളിലും പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.

അടുത്ത മൂന്നു ദിവസംകൂടി കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമായി മഴ ഒതുങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

പകൽ താപനിലയിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രിയിലേറെ വർധനയാണ് ഉണ്ടായിട്ടുള്ളതെങ്കിലും അനുഭവപ്പെടുന്ന ചൂട് ഇതിന്‍റെ ഇരട്ടിയിലേറെയാണ്. ചൂടും ഈർപ്പവും ചേർന്നുള്ള കാലാവസ്ഥയാണ് ഇക്കാര്യത്തിൽ വില്ലനാകുന്നത്.

നേരിട്ട് വെയിലേൽക്കുന്ന സമയത്ത് ശരീരത്തിലെ ജലനഷ്ടം വർധിക്കാനും ക്ഷീണം, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. നിലവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനമനുസരിച്ച് ബുധനാഴ്ച മുതൽ മഴയുടെ സാധ്യത ചില മേഖലകളിൽ വർധിക്കുമെങ്കിലും അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിൽ ചൂടും ഈർപ്പവും തുടരാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പായി നൽകുന്നത്.

Tags : Rain Hot Weather Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up