സജീവമായി സ്ഥാനാർഥികൾ...
Tuesday, March 19, 2024 5:33 AM IST
യുവാക്കളോട് സംവദിച്ച് ശശി തരൂർ; തെരഞ്ഞെടുപ്പ് കണ്‍വൻഷൻ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ ഇന്നലെ യുവാക്കളോട് സംവദിക്കാനാണ് തന്‍റെ സമയം പ്രധാനമായി ചെലവിട്ടത്. ഇന്നലെ രാവിലെ ഒന്പത് മണിയ്ക്ക് കനകകുന്ന് കൊട്ടാരവളപ്പിൽ ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുത്താൻ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിന് ശേഷം കുറുവാണി ചാരിറ്റബൾ ട്രസ്റ്റ് നേമം കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് വഴുതക്കാട് വിമൻസ് കോളജിലേയും തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിംഗിലേയും വിദ്യാർഥികളുമായി സംവദിച്ചു.

കെഎ സ്്‌യു വഴുതക്കാട് വിമൻസ് കോളജ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ തരൂർ പങ്കെടുത്തു. ഭാവിയെക്കുറിച്ചും ഭാരതത്തെക്കുറിച്ചും യുവതീ യുവാക്കൾക്ക് വ്യക്തമായ ധാരണ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്‍റെ ഭാവിയെ നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഏത് വിധത്തിലുള്ള ഭാരതത്തേയാണ് നമ്മൾ പുതിയ തലമുറയ്ക്ക് സമ്മാനിക്കുവാൻ പോകുന്നത്. ഭിന്നതയുടെയും വർഗീയതയുടെയും ശക്തികളെ പരാജയപ്പെടുത്തണമെന്നും തരൂർ പറഞ്ഞു.

ഇന്ന് രാവിലെ ഒൻപത് മുതൽ ശശി തരൂർ മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. അതിനുശേഷം രാവിലെ 10ന് ഇടപ്പഴിഞ്ഞി ആർഡിആർ ഓഡിറ്റോറിയത്തിൽ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ പങ്കെടുക്കും. പാളയം സെന്‍റ് ജോസഫ് ദേവാലയം സന്ദർശിക്കും. ഉച്ചകഴിഞ്ഞ് മൂന്നോടെ കോട്ടപ്പുറം സെന്‍റ് മേരീസ് എച്ച്എസ്എസിനെ അധ്യാപകരെ സന്ദർശിച്ച് വോട്ടഭ്യർഥിക്കും. ആറോടെ പൂന്തുറ മുസ്ലീം പള്ളിയിലെ നോന്പുതുറയിലും തരൂർ പങ്കെടുക്കും.

തീരം തൊട്ട് പന്ന്യൻ

ഉദ്ഘാടനങ്ങൾ മുതൽ ആഘോഷങ്ങൾ വരെ എല്ലായിടത്തും ഓടി എത്തുന്നതിനുള്ള തിരക്കിലായിരുന്നു ഇന്നലെ തിരുവനന്തപുരം ലോക്സഭ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തീരദേശത്തെ വോട്ടർമാരെ കാണുന്നതിനൊപ്പം കണ്‍വൻഷനുകളിൽ പങ്കെടുക്കാനുമാണ് എൽഡിഎഫ് സ്ഥാനാർഥി ഇന്നലെ മാറ്റിവെച്ചത്.

രാവിലെ നിർമലാഭവൻ സ്കൂളിൽ നിന്നായിരുന്നു പര്യടനത്തിന്‍റെ തുടക്കം. തുടർന്ന് നേമത്ത് റംസാൻ റിലീഫ് കിറ്റ് വിതരണത്തിൽ പങ്കെടുത്ത പന്ന്യൻ രാവിലെ 10 മുതൽ ജില്ലയിലെ തീരദേശ മേഖലയിൽ പര്യടനം നടത്തി.

അടിമലത്തുറ, കൊച്ചു പള്ളി, പുല്ലുവിള, പള്ളം, പുതിയതുറ, കൊച്ചുതുറ, കരിങ്കുളം, പൂവാർ, പരിത്തിയൂർ. തെക്കേ കൊല്ലങ്കോട് എന്നിവിടങ്ങിലെ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് വൈകുന്നേരം മുതൽ നെയ്യാറ്റിൻകരയിലെ വിവിധ മേഖലകണ്‍വെൻഷനുകളിലും പന്ന്യൻ പങ്കെടുത്തു. സ്ഥാനാർഥിയുടെ വട്ടിയൂർകാവ് നിയോജക മണ്ഡലത്തിലെ പര്യടനം ഇന്ന് നടക്കും.

രാജാജി നഗർ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

രാജാജി നഗർ കോളനിയിലെ വോട്ടർമാരെ സന്ദർശിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. കോളനിയിലെ വോട്ടർമാരുടെ പരാതികൾ കേൾക്കാനാണ് അദ്ദേഹം ഇന്നലെ പ്രധാനമായും തന്‍റെ സമയം ചെലവിട്ടത്.

വിവിധ സർക്കാർ പദ്ധതികളുണ്ടായിട്ടും തങ്ങൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും മിക്കവർക്കും നല്ല വീടില്ലെന്നുമായിരുന്നു അവരുടെ മുഖ്യപരാതി. ഈ തെരഞ്ഞെടുപ്പോടെ തിരുവനന്തപുരത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ അവരെ അറിയിച്ചു. മഴക്കാലമായാൽ കോളനി നിവാസികൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് മാലിന്യ നിർമാർജനം.

മലിന ജലം വീട്ടിലേക്ക് ഒഴുകി വരുന്ന സാഹചര്യത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വയോധികരായ കോളനി നിവാസികൾക്ക് ചികിത്സയും സഹായവും വേണം. ഓരോരുത്തരുടെയും പ്രശ്നങ്ങൾ ശ്രദ്ധയോടെ കേട്ട സ്ഥാനാർഥി ഇതിനൊക്കെ പരിഹാരം കാണാമെന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്.

കണ്‍വൻഷനിൽ പങ്കെടുത്ത് അടൂർ പ്രകാശ്

യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ പാർലമെന്‍റ് മണ്ഡലം കണ്‍വൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടിയും പഴയ ചാക്കും ഒരുപോലെയാണെന്നു അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങൽ മൂന്നുമുക്ക് സണ്‍ ഓഡിറ്റോറിയത്തിലായിരുന്നു കണ്‍വൻഷൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹപരമായ ഭരണത്തിന് ഒരു മറുപടിയാവും ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് സ്ഥാനാർഥി അടൂർ പ്രകാശ് പറഞ്ഞു. മണ്ഡലത്തിൽ പറഞ്ഞ വാഗ്ദാനങ്ങൾ നിറവേറ്റി. ആറ്റിങ്ങലിലെ ജനതയ്ക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചു. മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വോട്ട് നൽകണമെന്നും അടൂർ പ്രകാശ് പറഞ്ഞു. കണ്‍വൻഷനു ശേഷം മണ്ഡലത്തിലെ പൗരപ്രമുഖരെ കാണുന്ന തിരക്കിലായിരുന്നു സ്ഥാനാർഥി.

എൻഡിഎ ഓഫീസ് ഉദ്ഘാടനം ചെയ്തു മുരളീധരൻ

നെടുമങ്ങാട് എൻഡിഎ ഓഫീസിന്‍റെ ഉദ്ഘാടനമായിരുന്നു സ്ഥാനാർഥിയായ വി. മുരളീധരന്‍റെ പ്രധാന പരിപാടി. രാജ്യത്തു മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമെന്നതു ജനം തീരുമാനിച്ചു കഴിഞ്ഞെന്നു വി. മുരളീധരൻ പറഞ്ഞു.

നരേന്ദ്രമോദിയുടെ സർക്കാരിന്‍റെ ഭാഗമാകുന്ന അദ്ദേഹത്തിന്‍റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്ന ജനപ്രതിനിധി വേണമൊ പ്രതിപക്ഷത്ത് ഇരിക്കുന്ന ജനപ്രതിനിധി വേണമോ എന്നത് ആലോചിച്ച് വോട്ടർമാർ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. കേരള വണിക വൈശ്യ സംഘം സംഘടിപ്പിച്ച അതി പിന്നാക്ക സമുദായ സംഘടനകളുടെ യോഗത്തിലും വി. മുരളീധരൻ പങ്കെടുത്തു. വാമനപുരം മണ്ഡലത്തിലെ പുല്ലംപാറ, നെല്ലനാട് പഞ്ചായത്തുകളിലും സ്ഥാനാർഥി വോട്ടർമാരെ കണ്ടു.

ഫോണിലൂടെ വോട്ട് അഭ്യർഥിച്ചു ജോയി

ഇന്നലെ പൊതുയോഗങ്ങളൊന്നും സ്ഥാനാർഥിയ്ക്കുണ്ടായിരുന്നില്ല. എങ്കിലും മണ്ഡലത്തിലെ പൗര പ്രമുഖരെ കാണുന്നതിനാണു സ്ഥാനാർഥി സമയം ചെലവഴിച്ചത്. തൊഴിലാളി നേതാക്കളെയും അടുത്ത സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ടു. ചുരുക്കത്തിൽ ഇന്നലെ മറ്റു സ്ഥാനാർഥികളെ താരതമ്യം ചെയ്താൽ വി.ജോയി വിശ്രമത്തിലായിരുന്നൂവെന്നു പറയാം. ഇന്നു സജീവമായി പ്രചരണത്തിനിറങ്ങും.