പ്രചാരണം അവസാന ലാപ്പില്‍, ഓട്ടത്തിരക്കിൽ സ്ഥാനാർഥികൾ
Friday, April 19, 2024 11:54 PM IST
കോട്ടയം: പ്രചാരണത്തിന് ആവേശം പകരാന്‍ ദേശീയനേതാക്കളുടെ നിര വന്നുപോയി. ജനവിധിക്ക് ആറു ദിനം ബാക്കി നില്‍ക്കേ സ്ഥാനാര്‍ഥികള്‍ അവസാന ലാപ്പ് ഓട്ടത്തിരിക്കലാണ്. വാര്‍ റൂമില്‍ നേതാക്കള്‍ കൊട്ടിക്കലാശത്തിനുള്ള അണിയറയൊരുക്കുന്നു. ഭക്ഷണം, വാഹനം, വാദ്യങ്ങള്‍, പടക്കം തുടങ്ങി ഏറ്റവും ചെലവേറിയ ചടങ്ങാണ് പ്രചാരണക്കൊടിയിറക്കം. പ്രവര്‍ത്തകര്‍ വാര്‍ഡ് കമ്മിറ്റി, ബൂത്ത് ക്രമീകരണം, സ്ലിപ്പ് വിതരണം എന്നിവയുടെ തിരക്കിലാണ്. വോട്ട് ചെയ്യാന്‍ മടിക്കുന്നവരെയും മാറിച്ചെയ്യുമെന്ന് സംശയിക്കുന്നവരെയുമൊക്കെ കണ്ടും സംസാരിച്ചും മയപ്പെടുത്തുന്നതും ഈ ദിവസങ്ങളിലെ മറ്റൊരു നീക്കം. സ്ഥാനാര്‍ഥി ഇനിയും കടന്നു ചെല്ലാത്ത പ്രദേശങ്ങളുടെയും എതിര്‍പ്പുള്ള പ്രദേശങ്ങളുടെയും കണക്കെടുത്ത് പരിഭവങ്ങള്‍ തീര്‍ക്കാന്‍ മറ്റൊരു കൂട്ടര്‍.

ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. വ്യാഴാഴ്ച നിശബ്ദപ്രചാരണവും ബൂത്ത് ഒരുക്കലും ഉള്‍പ്പെടെ തിരക്കിന്‍റെ ദിവസമാണ്. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ വോട്ടര്‍മാരാണ് ലോക്‌സഭാ മണ്ഡലം പരിധിയിലുള്ളത്. ഇഞ്ചോടിഞ്ചു മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ അതിശക്തമായ പ്രചാരണമാണ് നടന്നുവരുന്നത്.

ഫ്രാൻസിസ് ജോർജ് ഏറ്റുമാനൂരിൽ

കോട്ടയം: കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് ഇന്നലെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ ആരംഭിച്ച പര്യടനം വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഓള്‍ഡ് എംസി റോഡു വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം സിയോണ്‍ കവലയില്‍നിന്ന് ആരംഭിച്ച പര്യടനം വിവിധ ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം നീണ്ടൂരില്‍ സമാപിച്ചു. പൂക്കള്‍ നല്‍കിയും ഷാളുകള്‍ അണിയിച്ചാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. പര്യടനം നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടോമി പുളിമാന്‍തുണ്ടം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

തോമസ് ചാഴികാടൻ പുതുപ്പള്ളിയിൽ

കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ ഇന്നലെ പുതുപ്പള്ളി മണ്ഡലത്തില്‍ പര്യടനം നടത്തി. മീനടം പഞ്ചായത്തിലെ തകിടിയില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. മീനടം, വാകത്താനം, പുതുപ്പള്ളി, പാമ്പാടി പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. രാത്രി വൈകി പാമ്പാടി പഞ്ചായത്തിലെ ഇലകൊടിഞ്ഞിയില്‍ പര്യടനം സമാപിച്ചു. പൂക്കളും രണ്ടിലകളും നൽകിയാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. ഇന്നലത്തെ പര്യടനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ നിയോജക മണ്ഡലത്തിലും മൂന്നുതവണ പര്യടനം പൂര്‍ത്തിയാക്കി വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ റോഡ് ഷോ നടത്തും. ഇന്ന് രാവിലെ മുളന്തുരുത്തിയില്‍ സൗഹൃദ സന്ദര്‍ശനത്തിന് ശേഷം പാലായിലാണ് റോഡ് ഷോ. 22നു കടുത്തുരുത്തിയിലും വൈക്കത്തും 23ന് ഏറ്റുമാനൂരും കോട്ടയത്തുമാണ് റോഡ് ഷോ. പരസ്യ പ്രചാരണം സമാപിക്കു ന്ന 24നു പുതുപ്പള്ളിയിലും പിന്നീട് കോട്ടയത്തെ കൊട്ടികലാശത്തിലും സ്ഥാനാര്‍ഥി പങ്കെടുക്കും.

എന്‍ഡിഎ റോഡ്
ഷോയില്‍ ജെ.പി. നഡ്ഡ
പങ്കെടുത്തു

കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസിലെ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണാര്‍ഥം ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ കോട്ടയത്ത് റോഡ് ഷോയില്‍ പങ്കെടുത്തു. കളക്‌ടറേറ്റ് ജംഗ്ഷനില്‍നിന്നു സെന്‍ട്രല്‍ ജംഗ്ഷന്‍വരെ നടത്തിയ റോഡ് ഷോ എന്‍ഡിഎയുടെ പ്രമുഖ നേതാക്കള്‍ നയിച്ചു.

നഡ്ഡയോടൊപ്പം പ്രചാരണ വാഹനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി ജില്ലാ പ്രസിഡന്‍റ് ജി. ലിജിന്‍ലാലുമുണ്ടായിരുന്നു. പൂക്കാവടിയാട്ടവും വാദ്യമേളങ്ങളും ഉള്‍പ്പെടെ ആവേശകരമായ പ്രകടനത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. മുന്‍നിരയില്‍ തദ്ദേശസ്ഥാപനങ്ങളിലെ ബിജെപിയുടെ അംഗങ്ങള്‍ അണിനിരന്നു. സമയം വൈകിയതിനാല്‍ നഡ്ഡ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാതെ ഹെലികോപ്ടറില്‍ മടങ്ങി. ആയി രക്കണക്കിന് പ്രവർ ത്ത കരാണ് റോഡ് ഷോയിൽ അണിനിര ന്നത്.