x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ രണ്ടു സൈനികർക്ക് വീരമൃത്യു

വെബ്ഡെസ്ക്
Published: July 7, 2026 02:46 AM IST | Updated: July 7, 2026 02:46 AM IST

ഇംഫാൽ: മണിപ്പുരിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ആസാം റൈഫിൾസ് സൈനികർക്കു വീരമൃത്യു. ഉഖ്റുൾ ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ആക്രമണം.

നുംഗ്ഷാംഗ് ഖോംഗ് മേഖലയിൽ ആസാം റൈഫിൾസ് സംഘത്തിന്‍റെ വാഹനവ്യൂഹത്തിനു നേർക്ക് തീവ്രവാദികൾ വെടിവയ്പ് നടത്തുകയായിരുന്നു. നിരവധി സൈനികർക്കു പരിക്കേറ്റു.

വാറന്‍റ് ഓഫീസറും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 40-ാം ആസാം റൈഫിൾസ് ബറ്റാലിയനിലെ അംഗങ്ങൾ സംഗ്ഷാക്കിലെ ആസ്ഥാനത്തേക്കു മടങ്ങവേയായിരുന്നു ആക്രമണം.

സംഭവത്തെ മണിപ്പുർ ആഭ്യന്തരമന്ത്രി ഗോവിന്ദാസ് കോൻതൗജം അപലപിച്ചു. സുരക്ഷാസേനയ്ക്കു നേർക്ക് ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട തീവ്രവാദികൾക്കായി തെരച്ചിൽ ഊർജിതമാക്കി.

പ്രദേശത്ത് കൂടുതൽ സുരക്ഷാ സൈനികരെ വിന്യസിച്ചു. ആക്രമണസമയത്ത് സമീപത്തെ നെൽപ്പാടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരെ ചോദ്യംചെയ്യലിനായി സുരക്ഷാസേന കസ്റ്റഡിയിലെടുത്തുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

Tags : Manipur soldiers martyred

Recent News

Corehub Up