ശ്രീനഗര്‍: കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി ആറ് ഭീകരരെ വധിച്ചതായി സേനകള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സൈന്യവും സിആര്‍പിഎഫും ജമ്മു കാഷ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. മൂന്നു സേനകളും സംയുക്തമായാണ് ഓപ്പറേഷന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. കെല്ലെര്‍, ഷോപിയാന്‍, ത്രാല്‍ മേഖലകളില്‍ നടന്ന ഏറ്റുമുട്ടലിലാണു ഭീകരര്‍ കൊല്ലപ്പെട്ടത്.

ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്‌കരമായ ദുര്‍ഘടസാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ത്രാലിലെ നാദേറില്‍ ഗ്രാമത്തിനകത്താണു ഭീകരര്‍ എത്തിയത്.

ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നാണുഭീകരര്‍ സേനയ്ക്കു നേരേ വെടിയുതിര്‍ത്തത്. ഗ്രാമവാസികളെ കവചമാക്കാന്‍ ശ്രമമുണ്ടായി. സാധാരണക്കാര്‍ക്ക് അപായമൊന്നും പറ്റാതെ വേണമായിരുന്നു ഭീകരരെ നേരിടേണ്ടത്. അതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞെന്ന് അവര്‍ വ്യക്തമാക്കി.


""കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ സേനകള്‍ രണ്ടു വിജയകരമായ ഓപ്പറേഷനുകള്‍ നടത്തി.അതില്‍ കാര്യമായ നേട്ടം കൈവരിക്കാനായി. ഷോപിയാന്‍, ത്രാല്‍, കെല്ലര്‍ മേഖലകളിലാണ് ഈ രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ആറു ഭീകരരെ വധിച്ചു. കാഷ്മീര്‍ താഴ്‌വരയിലെ ഭീകരരെ ഇല്ലാതാക്കാന്‍ സേനകള്‍ പ്രതിജ്ഞാബദ്ധരാണ്''കാഷ്മീര്‍ പോലീസ് ഐജി വി.കെ. ബിര്‍ദി പറഞ്ഞു.

""കൊല്ലപ്പെട്ട ആറു ഭീകരരില്‍ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജര്‍മന്‍ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. ഭീകരവാദത്തിനു ഫണ്ട് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്.''മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടുകാരുടെ പിന്തുണയും സഹകരണവും ഇല്ലാതെ സൈനിക നീക്കങ്ങളുടെ വിജയം സാധ്യമാകുമായിരുന്നില്ലെന്ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു.