ന്യൂഡൽഹി: ജഡ്ജിമാരുടെ ജോലിയിലെ പ്രവർത്തനക്ഷമത പരിശോധിക്കേണ്ട സമയമാണിതെന്നു വാക്കാൽ പരാമർശിച്ച് സുപ്രീംകോടതി.

ചില ജഡ്ജിമാർ കഠിനാധ്വാനം ചെയ്യുന്പോൾ മറ്റു ചിലർ അനാവശ്യമായി ഇടവേളകൾ എടുക്കുന്നുണ്ടെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

തങ്ങൾക്കെതിരായ ക്രിമിനൽ കേസിൽ വാദം പൂർത്തിയായിട്ടും മൂന്നു വർഷമായിട്ടും വിധി പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി നാലുപേർ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വിവിധ ഹൈക്കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ നേരത്തേ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.


വാദം പൂർത്തിയായിട്ടും ഇതുവരെ ഉത്തരവ് പുറപ്പെടുവിക്കാത്ത കേസുകളുടെ റിപ്പോർട്ട് ഹൈക്കോടതികളിൽനിന്നു സുപ്രീംകോടതി ഈ മാസം ആദ്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.