ന്യൂഡൽഹി: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് "പിഎം കെയേഴ്സ്' അടക്കമുള്ള ഫണ്ടുകൾ നൽകണമെന്ന് കോണ്‍ഗ്രസ്.

2016ൽ ബിജെപി "പ്രളയരഹിത ആസാം' ഉറപ്പ് നൽകിയിരുന്നുവെന്നും 2022ൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഈ ഉറപ്പ് ആവർത്തിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.

"സ്മാർട്ട് സിറ്റി' ഗോഹട്ടിയുടെ ദൃശ്യങ്ങൾ കാണുന്പോൾ മോദിയും അദ്ദേഹത്തിന്‍റെ ഡബിൾ എൻജിൻ സർക്കാരുകളും ആസാമിനെ ചതിച്ചതെങ്ങനെയെന്ന് ഓർമിക്കപ്പെടുമെന്ന് ഖാർഗെ പറഞ്ഞു.


അടിസ്ഥാന വികസന വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചു വൈകാരികവും ധ്രുവീകരണപരവുമായ വിഷയങ്ങളിലേക്കുള്ള ശ്രദ്ധ തിരിക്കലാണ് ബിജെപി രാഷ്‌ട്രീയത്തിന്‍റെ മുഖമുദ്രയെന്ന് ഖാർഗെ കുറ്റപ്പെടുത്തി.

ആസാം, അരുണാചൽപ്രദേശ്, മണിപ്പുർ, സിക്കിം, മേഘാലയ സംസ്ഥാനങ്ങൾ പ്രളയത്തിൽ തകർന്നിരിക്കുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.