ബംഗളൂരു: പുകവലിക്കാൻ പ്രത്യേക സ്ഥലം ഒരുക്കിയില്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന വൺ 8 കമ്യൂൺ പബ്ബിനെതിരേ കബ്ബൺ പാർക്ക് പോലീസ് സ്വമേധയാ കേസെടുത്തു.


പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. കർണാടകയിൽ കഴിഞ്ഞ ദിവസമാണ് പൊതുസ്ഥലത്ത് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം കൊണ്ടുവന്നത്.