ന്യൂഡൽഹി: ദേശീയ രാഷ്‌ട്രീയം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി നടക്കുമെന്ന് സൂചന.

ദീപാവലി, ഛത്ത് പൂജ എന്നീ പ്രധാന അവധിദിനങ്ങൾ പരിഗണിച്ചാണ് ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്.

നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ 22ന് അവസാനിക്കുന്നതിനാൽ പോളിംഗും വോട്ടെണ്ണലും അടക്കമുള്ള തെരഞ്ഞെടുപ്പു പ്രക്രിയ അതിനുമുന്പേ അവസാനിപ്പിക്കേണ്ടതായുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് അനൗദ്യോഗിക തുടക്കം എന്ന നിലയിൽ ഈ മാസംതന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാനം സന്ദർശിക്കും.


ഇതിനുശേഷം സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം ഉണ്ടാകും. ഒക്‌ടോബറിനും നവംബർ ആദ്യവാരത്തിനുമിടയിലായിരിക്കും വോട്ടെടുപ്പും വോട്ടെണ്ണലും നടക്കുക.