ന്യൂഡൽഹി: അധികാരത്തിലെത്തി 11 വർഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമപ്രവർത്തകരെ അഭിമുഖീകരിക്കാത്തതിനെ വിമർശിച്ചു കോണ്‍ഗ്രസ്. ലോകത്തിലെ എല്ലാ സർക്കാർ തലവന്മാരും ഇടയ്ക്കിടെ വാർത്താസമ്മേളനങ്ങൾ നടത്താറുണ്ടെന്നും എന്നാൽ നമ്മുടെ പ്രധാനമന്ത്രി 11 വർഷമായിട്ടും നടത്തിയിട്ടില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മാധ്യമ ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതിനെല്ലാം തിരക്കഥ എഴുതുന്നതും സംവിധാനം ചെയ്യുന്നതും നിർമിക്കുന്നതും പ്രധാനമന്ത്രി തന്നെയാണെന്ന് ജയ്റാം പരിഹസിച്ചു. ഇത്തരമൊരു മാധ്യമ ഇടപെടലിലാണ് അദ്ദേഹം തന്‍റെ ജനനം ജൈവികമായുണ്ടായതല്ലെന്ന് അവകാശപ്പെട്ടതെന്നും ജയ്റാം കൂട്ടിച്ചേർത്തു. എന്നാൽ യഥാർഥമായ ഒരു വാർത്താസമ്മേളനം നടത്താനുള്ള ധൈര്യം മോദിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.


മുൻഗാമികളായ പ്രധാനമന്ത്രിമാർ അനുവർത്തിച്ചുപോന്നിരുന്ന ശീലത്തിൽനിന്നു വിരുദ്ധമാണ് മോദിയുടെ നടപടി. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ശത്രു മിക്കവാറും മാസങ്ങളിൽ അപ്രതീക്ഷിതമായ വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കുകയും നിഷ്കരുണമായ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകുകയും ചെയ്തിരുന്നു. ഇത്തരം മാധ്യമസമ്മേളനങ്ങളാണ് നമ്മുടെ ജനാധിപത്യ അടിത്തറകൾ സ്ഥാപിതമാകാനുള്ള ഒരു കാരണമെന്നും ജയ്റാം പറഞ്ഞു.