മഥുര: തൊപ്പി വ്യാപാരിയിൽനിന്നു കുരങ്ങന്മാർ തൊപ്പികളുമായി മരത്തിനു മുകളിൽ കയറിയതും കൈയിലിരുന്ന തൊപ്പി മുകളിലേക്ക് എറിഞ്ഞ് കുരങ്ങന്മാരുടെ കൈയിലിരുന്ന തൊപ്പികൾ സ്വന്തമാക്കിയതു മായ കഥ പഴങ്കഥയായി.

ഉത്തർപ്രദേശിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മഥുര വൃന്ദാവനിൽ കുരങ്ങന്മാർ രത്നവ്യാപാരിയുടെ ആഭരണങ്ങടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു. അലിഗഡിലെ രത്നവ്യാപാരി അഭിഷേക് അഗർവാളിന്‍റെ കൈയലിരുന്ന 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് കുട്ടിക്കുരങ്ങന്മാർ മോഷ്‌ടിച്ചത്.


വൃന്ദാവനത്തിലെ ഠാക്കൂർ ബങ്കെ ബിഹാരി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് കാറിൽ കയറാൻ മടങ്ങുകയായിരുന്നു അഭിഷേകും കുടുംബാംഗങ്ങളും. ബാഗ് മോഷ്ടിച്ചശേഷം തിരികെ വാങ്ങാൻ അഭിഷേക് ഭക്ഷണവും വെള്ളവുമൊക്കെ നല്കിയെങ്കിലും കുരങ്ങന്മാർ അടുത്തെത്തിയില്ല. പോലീസിൽ വിവരമറിച്ചയുടൻ എട്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസുകാർ കുരങ്ങന്മാരിൽനിന്ന് ബാഗ് വീണ്ടെടുത്തു നല്കി.