ഗാംഗ്ടോക്: വടക്കൻ സിക്കിമിലെ ചാറ്റനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിയ വിനോദസഞ്ചാരികളെയും സൈനികരെയും രക്ഷപ്പെടുത്തി.

മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ ഇവരെ വ്യോമമാർഗമാണ് പുറത്തെത്തിച്ചത്. കുട്ടികളുൾപ്പെടെ 28 പേരെയും 20 സൈനികരെയും ഹെലികോപ്റ്റർ ഉപയോഗിച്ചാണു രക്ഷപ്പെടുത്തിയത്. ചാറ്റനിൽ തുടരുന്ന സൈനികർക്കുള്ള അവശ്യസാധനങ്ങളും എംഐ-17 ഹെലികോപ്റ്ററിൽ എത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.


കനത്ത മഴയിൽ വടക്കൻ സിക്കിമിലെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ലാച്ചെൻ, ലാച്ചുംഗ്, ചുംഗ്താംഗ് പട്ടണങ്ങളിൽ കുടുങ്ങിക്കിടന്ന ഏകദേശം 2,000 വിനോദസഞ്ചാരികളെ ഈ ആഴ്ച ആദ്യം രക്ഷപ്പെടുത്തിയിരുന്നു.

ചാറ്റനിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു സൈനികർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ആറു പേരെ കാണാതാവുകയും ചെയ്തിരുന്നു.