തൃശൂർ: നീറ്റ് എൻട്രൻസ് പരീക്ഷയിൽ മിന്നുംജയവുമായി എഡ്യൂപോർട്ട്. ഇത്തവണ വിദ്യാർഥികളെ ഏറെ വലച്ച ചോദ്യപേപ്പറായിരുന്നിട്ടും 80 പേരെ ഉപരിപഠനത്തിന് അർഹരാക്കിയാണ് എഡ്യുപോർട്ട് നേട്ടം കൊയ്തത്.

ഡോക്ടർമാരും ഐഐടി/എൻഐടി അധ്യാപകരുമാണ് ഇവിടെ ഓരോ വിഷയത്തിലും ക്ലാസെടുക്കുന്നത്. കൂടെ, ആർട്ടിഫിഷൽ ഇന്‍റലിജൻസ്(എഐ) ഉപയോഗിച്ച് ഓരോ വിദ്യാർഥിക്കും അനുയോജ്യമായി പഠനം ക്രമീകരിക്കുന്നു. വിവിധ വിഷയങ്ങളിൽ ഏതൊക്കെ പാഠഭാഗങ്ങളാണ് കുട്ടികൾക്കു വ്യക്തമായ ധാരണയുള്ളതെന്ന് എഐ കൃത്യമായി അളന്നെടുക്കും.


ഇതിനനുസരിച്ചാണ് തുടർന്നുള്ള ക്ലാസുകളും മെന്‍റർമാരുടെ സഹായവും ലഭ്യമാക്കുന്നത്. ഇന്ത്യയിൽത്തന്നെ ആദ്യമായി ഈ ടെക്നോളജി ഉപയോഗിച്ചു മത്സരപരീക്ഷകൾക്കു വിദ്യാർഥികളെ തയാറാക്കുന്ന ആദ്യ സ്ഥാപനമാണ് എഡ്യൂപോർട്ട്.

ജെഇഇ പരീക്ഷയിൽ 160-ൽ അധികം വിദ്യാർഥികളും പ്ലസ്ടു പരീക്ഷയിൽ ആറു വിദ്യാർഥികളും മുഴുവൻ മാർക്കും നേടി. മലപ്പുറം, കോഴിക്കോട്, തൃശൂർ കാന്പസുകളിൽ അടുത്ത വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഫോണ്‍: 9207998855, 9048899553.