x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്‍എച്ച് 66-ല്‍ ഇലക്‌ട്രിക് ട്രക്ക് കോറിഡോര്‍ 19 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാകുമെന്ന് പഠനം

വെബ്ഡെസ്ക്
Published: September 2, 2026 11:19 PM IST | Updated: September 2, 2026 11:19 PM IST

ഇലക്‌ട്രിക് ട്രക്കുകള്‍

തിരുവനന്തപുരം: 2030ഓടെ കാസര്‍ഗോഡ്-തിരുവനന്തപുരം എന്‍എച്ച് 66ല്‍ ഇലക്‌ട്രിക് ട്രക്കുകള്‍ക്കായി 90 ചാര്‍ജറുകളും 12.5 മെഗാവാട്ട് ചാര്‍ജിംഗ് ശേഷിയും ഒരുക്കാന്‍ 19 കോടി രൂപയുടെ നിക്ഷേപം മതിയാകുമെന്ന് പഠനം.

ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷനും (ഐസിസിടി) കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡും (കെഎസ്ഇബിഎല്‍) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

622 കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ പഠനം, പിഎം ഇഡ്രൈവ് പദ്ധതിയില്‍ പൊതു ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്കായി അനുവദിച്ച 2,000 കോടി രൂപയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ പ്രസ്തുത നിക്ഷേപം വരികയുള്ളൂവെന്നും വ്യക്തമാക്കുന്നു.

2050ഓടെ ചാര്‍ജറുകളുടെ എണ്ണം 1,939 ആയും സ്ഥാപിതശേഷി 204.5 മെഗാവാട്ടായും ഉയരുമെന്നും ഇതിനായി 338 കോടി രൂപയുടെ സഞ്ചിത നിക്ഷേപം വേണ്ടിവരുമെന്നും പഠനം പറയുന്നു.

പ്രതിദിന വൈദ്യുതി ആവശ്യകത 2030ലെ 32 മെഗാവാട്ടില്‍ നിന്ന് 2050ല്‍ 833 മെഗാവാട്ടായി ഉയരും. 13,355 ട്രക്കുകളുടെയും 3,39,692 പാര്‍ക്കിംഗ് ഇവന്‍റുകളുടെയും ജിപിഎസ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയ പഠനത്തില്‍ കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവ മുന്‍ഗണനാ കേന്ദ്രങ്ങളായി കണ്ടെത്തി.

തിരുവങ്ങാട്–കുമ്പളം ഭാഗത്ത് മാത്രം 2050ഓടെ 76.4 മെഗാവാട്ട് ചാര്‍ജിംഗ് ശേഷി ആവശ്യമായിവരുമെന്നും പഠനം പറയുന്നു.

Tags : NH66 Business ElectricTruckCorridor

Recent News

Corehub Up