x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഞ്ചാവ് പിടികൂടിയ കേസില്‍ രക്ഷപ്പെട്ട പ്രതി പിടിയില്‍


Published: June 22, 2026 10:50 PM IST | Updated: June 22, 2026 10:50 PM IST

തൊടുപുഴ: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയില്‍ പത്തു കിലോയോളം കഞ്ചാവു പിടികൂടിയ കേസില്‍ ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍. അറക്കുളം അശോക ആലിന്‍ചുവട് വെളുത്തേടത്തുപറമ്പില്‍ മോനായി എന്നു വിളിക്കുന്ന ശ്യാം സാജന്‍ (23) ആണ് പിടിയിലായത്.

പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് പിള്ളയുടെ നിര്‍ദേശനുസരണം എസ്‌ഐ മാരായ വി.കെ. രാജേഷ് , അരുണ്‍ സി. ഗോവിന്ദ്, എഎസ്‌ഐമാരായ കെ.പി. അനില്‍, ഒ.എസ്. മധു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ19ന് പുലര്‍ച്ചെയാണ് കരിങ്കുന്നം കുഴിമറ്റം ഭാഗത്തുവച്ച് കഞ്ചാവ് പിടികൂടിയത്.

കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന്‍ (29), കോടത്ത് തറയില്‍ അശ്വിന്‍ രാജ് (24) പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവരെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു.

ബൈക്കില്‍ കഞ്ചാവുമായി വരുമ്പോഴാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടിയത്. ജിജോ ജോര്‍ജിന്‍റെ പാലാ പൂവരണിയിലെ വീടിനു സമീപത്തുനിന്നു നാലു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു.

Tags : arrested Nattuvishesham district news

Recent News

Corehub Up