Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested

Kozhikode

ബൈക്ക് മോഷണ കേസില്‍ യുവാവ് പിടിയിൽ

കോഴിക്കോട്: ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. പരപ്പില്‍ തലനാര്‍ തൊടുകയിൽ സ്വദേശി ഷഫീഖ് നിവാസില്‍ അര്‍ഫാ (24 ) നെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലേക്ക് പോകുന്ന റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നടക്കാവ് സ്വദേശിയായ ഷാജഹാന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ പ്രതി മോഷ്ടിക്കുകയായിരുന്നു.\

യുവാവിന്‍റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരേ ഇരുപതോളം കേസുകള്‍ വിവിധ സ്‌റ്റേഷനുകളിലായി ഉണ്ടെന്ന് പോലീസ് അറിയിച്ചു.

District News

ട്രെയിനിൽനിന്ന് ലാപ്ടോപ്പ് കവർന്ന മോഷ്ടാവ് അറസ്റ്റിൽ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിയുടെ ലാപ്ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃക്കരിപ്പൂർ പടന്ന സ്വദേശി കെ.സുധാകരനെയാണ് (56) ആർ.പി.എഫും റെയിൽവേ പൊലിസും ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടിയത്.

ഏറനാട് എക്സ്പ്രസിൽ ഫറോക്കിൽ നിന്ന് കാസർഗോഡേക്ക് യാത്ര ചെയ്യുകയായിരുന്നു എൻജിനിയറിംഗ് കോളജ് വിദ്യാർഥിയുടെ 80,000 രൂപ വില വരുന്ന ലാപ്ടോപ്പ് അടങ്ങിയ ബാഗായിരുന്നു കവർന്നത്. ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.30ഓടെ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മോഷണം. വിദ്യാർഥിയുടെ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ 11ഓടെ കണ്ണൂരിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്പെക്ടർ രമേഷ്കുമാർ, റെയിൽവേ എസ്ഐ സന്തോഷ്,ആർ.പി.എഫ് എഎസ്ഐ സഞ്ജയ്, ഹെഡ്കോൺസ്റ്റബിൾമാരായ അജീഷ്, വിജേഷ്, റെയിൽവേ ഇന്‍റലിജൻസ് സിപിഒ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

District News

തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

എടക്കര: മൂത്തേടം കാരപ്പുറം സ്വദേശിയുടെ മാരുതി സിഫ്റ്റ് കാര്‍ വില്‍പന നടത്താമെന്ന് ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി കാര്‍ കൊണ്ടുപോവുകയും പണമോ കാറോ തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്ത കേസിലെ പ്രതിയെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു.

അര്‍ഷദ്ബാബുവിനെയാണ് (30) വിചാരണ നടപടികള്‍ക്ക് വിധേയനാകാതെ ഒളിവില്‍ കഴിഞ്ഞു വരവെ എടക്കര പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. 2023-ലാണ് കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

District News

കാട്ടാക്കട എംഎൽഎയുടെ പേരിൽ പണപ്പിരിവ്: മൂന്നുപേർ പിടിയിൽ

കാട്ടാക്കട: പേഴ്സണൽ സ്റ്റാഫെന്ന് പറഞ്ഞു കാട്ടാക്കട എംഎൽഎയുടെ പേരിൽ വൻ പണപ്പിരിവു നടത്തിയ മൂന്നുപേർ പിടിയിൽ.

സംഭത്തിൽ കൂടുതൽ തട്ടിപ്പു നടന്നതായി സംശയം ഉയർന്നതിനെ തുടർന്ന് ശക്തമായ അനേ്വഷണത്തിന് തയാറെടുത്ത് പോലീസ്. എംഎൽഎ എം.ആർ. ബൈജുവിന്‍റെ പേഴ്‌സണൽ സ്റ്റാഫ് ചമഞ്ഞു പണം തട്ടിയ മൂന്നുപേരെയാണു കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.

കുടയത്തൂർ സ്വദേശി രാജേഷ് (43), കിളിയൂർ മണ്ണാങ്കോണം സ്വദേശി വിനീത് (38), എറണാകുളം തോട്ടുപടി സുരേഷ് (41) എന്നിവരാണ് അറസ്റ്റിൽ ആയത്. എംഎൽഎ ആശുപത്രിയിലാണെന്നും വിളിക്കുന്നതു പേഴ്‌സണൽ അസിസ്റ്റന്‍റാണെന്നും പണം അയയ്ക്കണമെന്നും പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. നിരവധി പേർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. ഫോൺ വഴിയാണ് ഇവർ സന്ദേശം നൽകുന്നത്. ഇതു സംബന്ധിച്ച് എംഎൽഎയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണു കാട്ടാക്കട പോലീസിൽ പരാതി നൽകിയത്. മണ്ഡപത്തിൻ കടവ് സ്വദേശിയാണ് താനെന്നും തട്ടിപ്പു നടത്തിയയാൾ പറയുന്നു.

കാട്ടാക്കട ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്കുപിന്നിൽ വേറെ ആളുകളുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.

എംഎൽഎയുടെ കുടുംബവീടിന‌ടുത്തുള്ള സ്ഥലമാണ് മണ്ഡപത്തിൻ കടവ്. അതിനാൽ തന്നെയാണ് പേഴ്സണൽ അസിസ്റ്റന്‍റ് എന്നു പറഞ്ഞെത്തിയ ഫോൺ സന്ദേശം വിശ്വസിച്ചതും തട്ടിപ്പിനിരയാകുകയും ചെയ്തത്.

District News

നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ

തുറവൂർ: നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പോലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി അക്ഷയ് സുരേഷ് (24), പത്തനംതിട്ട ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി.വി. മകൻ അച്ചു ശശി (20), പത്തനംതിട്ട ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത് തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്പി മഞ്ജുനാഥിന്‍റെ നിർദേശപ്രകാരം കുത്തിയതോട് പോലീസും ജില്ലാ ലഹരിവിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെയാണ് പിടികൂടിയത്.

ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന നാലു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ രാജീവിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്: മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്‍റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം.

സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.

National

ബാംബിയ സംഘത്തിലെ മൂന്നു കൊടും കുറ്റവാളികൾ മലേഷ്യയിൽനിന്നു പിടിയിൽ

ചണ്ഡീഗഡ്: ദേവീന്ദർ ബാംബിയ ക്രമിനൽ സംഘത്തിലെ പിടികിട്ടാപ്പുള്ളികളായ മൂന്നു കൊടുംകുറ്റവാളികളെ മലേഷ്യയിൽനിന്ന് ഇന്ത്യയിലെത്തിച്ചു.

ഡൽഹിയിലെത്തിച്ച പ്രതികളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി പഞ്ചാബിലേക്ക് കൊണ്ടുവന്നു. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാംബിയ സംഘത്തിലെ പ്രധാനകണ്ണികളാണ് മൂവരുമെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

പാക് ഐഎസ്ഐയ്ക്ക് ബന്ധമുള്ള ലുധിയാന സ്ഫോടന കേസിലും കൊലപാതകം, ഭീഷണിപ്പെടുത്തി പണംതട്ടൽ തുടങ്ങി നിരവധി കേസുകളിലും പ്രതികളാണിവർ.

 

 

District News

സിഗരറ്റ് വലിക്കുന്നതിനെച്ചൊല്ലി തർക്കം: മൂന്നുപേർ പിടിയിൽ

ആറ്റിങ്ങൽ: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തകർക്കത്തെ തുടർന്നു കൂടെയുണ്ടായിരുന്ന ആളെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ.

മണമ്പൂർ മടവിളാകം റോസ് ലാൻഡിൽ ജെയിംസ് ഉണ്ണി (36), മണമ്പൂർ കാവുവിള പുത്തൻവീട്ടിൽ ഒ.എം.ആർ. എന്ന ലിജു (28), കടയ്ക്കാവൂർ പെരുംകുളം പാറയിൽ കടവ് പനക്കാട്ടുകോണം കുന്നിൽ വീട്ടിൽ ഷിബു (40) എന്നിവരാണ് പിടിയിലായത്. കല്ലമ്പലം കരവാരം പുതുശ്ശേരി മുക്കിൽ ബൈതുൾ ഹംദു വീട്ടിൽ സുധീറി(48)നെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്‍റെ വീടായ പാലാംകോണം സി.വി. ഹൗസിൽവച്ച് സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ടു വാക്കുതർക്കം ഉണ്ടാവുകയും തുടർന്നു സുധീറിനെ ആക്രമിക്കുകയും ആയിരുന്നു.

പട്ടികകൊണ്ട് തലയ്ക്കടിച്ചും ബിയർ കുപ്പി കൊണ്ടു മുതുകിൽ കുത്തിയുമാണ് സുധീറിനെ പരിക്കേൽപ്പിച്ചത്. സുധീറിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. കടയ്ക്കാവൂർ എസ്എച്ച്ഒ സജിത്തിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ മാഹിൻ ജയപ്രസാദ്, ഉദ്യോഗസ്ഥരായ സാബു, മെബിൻ, ജയശങ്കർ, നിസാമുദ്ദീൻ, അനന്തു, മനോജ്‌ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജെയിംസ് ഉണ്ണിക്ക് കടയ്ക്കാവൂർ, കല്ലമ്പലം, ആറ്റിങ്ങൽ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്. കാപ്പാ കേസിലും ജയിലിൽ ആയിട്ടുണ്ട്.

 

District News

22 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കണ്ണൂർ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി 22 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലിസ് ബംഗളൂരുവിൽനിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷ് (49) ആണ് പിടിയിലായത്. 2001-ൽ കണ്ണൂർ തളാപ്പിൽ നടന്ന കൊമ്പ്ര പ്രദീപൻ വധക്കേസ്, 2004ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന സിപിഎം പ്രവർത്തകൻ രവീന്ദ്രന്‍റെ കൊലപാതകം, 2001ൽ താവക്കരയിൽ യോഗാനന്ദനെ വധിക്കാൻ ശ്രമിച്ച കേസ് എന്നിവയിലെ പിടികിട്ടാപ്പുള്ളിയാണ്. കണ്ണൂർ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ ഭരത് റെഡ്ഢിയുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജിന്‍റെയും കണ്ണൂർ എസിപി എം.പി. ആസാദിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു തർബനഹള്ളി കേന്ദ്രീകരിച്ച് ഒരാഴ്ചയോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് രാഗേഷ് താമസിച്ചിരുന്ന വീട് കണ്ടെത്തിയത്. തുടർന്ന് ഇന്നലെ അർധരാത്രിയോടെ പ്രത്യേക അന്വേഷണ സംഘം വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വളർത്തുനായയെ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടി.
നാട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. പഴയ സുഹൃത്തിൽനിന്ന് അവ്യക്തമായ ഫോട്ടോ ലഭിച്ചതും അന്വേഷണത്തിൽ വഴിത്തിരിവായി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോട്ടോ കൂടുതൽ വ്യക്തതയോടെ പൊലിസ് തയാറാക്കി നടത്തിയ അന്വേഷണമാണ് ബംഗളൂരുവിലേക്ക് എത്തിച്ചത്. സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ വിനോദ്, എഎസ്ഐമാരായ ഷാജി, രാജീവൻ, സ്നേഹേഷ് ,സജിത്ത്, സിപിഒമാരായ നാസർ, അനുപ്, ഷംസീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വീട്ടിലെ ഫോട്ടോകളുമായി മുങ്ങി; ഒടുവിൽ ആ ഫോട്ടോയിൽ കുടുങ്ങി

കണ്ണൂർ: വീട്ടിലുണ്ടായിരുന്ന ഫോട്ടോകളെല്ലാം എടുത്താണ് രാഗേഷ് ഒളിവിൽ പോയത്. ഇതേക്കുറിച്ച് ചോദിച്ച വീട്ടുകാരോട് സിനിമയിൽ അഭിനയിക്കാൻ വേണ്ടി അയച്ചുകൊടുക്കാനാണെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ജാമ്യത്തിലിറങ്ങി മുങ്ങിയ രാഗേഷിനെ തേടി പൊലിസ് പലതവണ വീട്ടിലെത്തിയെങ്കിലും കേസിലേക്ക് ആവശ്യമായ തെളിവോ ഫോട്ടോയോ ഒന്നും കിട്ടിയില്ല. അതിനിടെയാണ് രാഗേഷിന്‍റെ പഴയൊരു സുഹൃത്തിൽനിന്ന് കിട്ടിയ ഫോട്ടോ പൊലിസിന് പിടിവള്ളിയായത്. പ്രഫഷണലുകളെ ഉപയോഗിച്ച് ഫോട്ടോയിൽ കാലത്തിന് അനുസരിച്ച് മാറ്റം വരുത്തി നടത്തിയ അന്വേഷണം ഒടുവിൽ പ്രതിയിലേക്ക് എത്തി.

ഫോട്ടോ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിനടുത്ത് ഒരു മലയാളി നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ പ്രതിയെ കണ്ടെന്ന് നിർണായക വിവരം ലഭിച്ചു. ബംഗളൂരു കേന്ദ്രീകരിച്ച് കാറ്ററിംഗ് നടത്തുന്ന മലയാളികളെ കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. അങ്ങനെയാണ് തർബനഹള്ളിയിൽ മറ്റൊരു പേരിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ‘സാബു’ എന്ന പേരിലാണ് അവിടെ അറിയപ്പെട്ടിരുന്നത്. തൃശൂർ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച് ഏകദേശം 20 വർഷമായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

കാറ്ററിംഗ് ജോലി കഴിഞ്ഞാൽ അധികസമയവും വീട്ടിൽ തന്നെ കഴിയുന്നതിനാൽ നാട്ടുകാർക്ക് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ലായിരുന്നു. ടൂവിലറിന്‍റെ നമ്പർ സംഘടിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ അത് രാഗേഷ് എന്ന പേരിലാണെന്ന് മനസിലായി. ആർസി വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒരു ഫോൺ നമ്പർ കിട്ടി. അതും രാഗേഷ് എന്ന് പേരിലായിരുന്നു. അതിന്‍റെ വിശദാംശങ്ങൾ എടുത്തപ്പോൾ ഫോട്ടോയും കിട്ടി. ഫോട്ടോ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചപ്പോൾ അവർ രാഗേഷിനെ തിരിച്ചറിയുകയുമായിരുന്നു.

District News

പോക്സോ കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

ചെങ്ങന്നൂർ: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. പാണ്ടനാട് വെസ്റ്റ് നെടുമാലിൽ പ്രസന്നന്‍റെ മകൻ പ്രജീഷിനെ (21) ആണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.

വെൺമണി സ്വദേശിയായ പെൺകുട്ടിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്ന പ്രതി വിവാഹ വാഗ്ദാനം നൽകി പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടി വെൺമണി പോലീസിൽ പരാതി നൽകിയ വിവരമറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മാവേലിക്കര തഴക്കര ഭാഗത്തുനിന്ന് മാന്നാർ സിഐ ഇ. അജീബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെൺമണി എസ്എച്ച്ഒ എൻ.യു. അനന്തു, സിവിൽ പോലീസ് ഓഫീസർമാരായ വി. വിജേഷ്, ഷിഹാബ് സലാം, വിശാഖ് തമ്പി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

District News

അമ്മയെ കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

ചാരുംമൂട്: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിലായി. പതിനഞ്ചോളം ക്രിമിനൽ കേസിലെ പ്രതി കുറത്തികാട് വാത്തികുളം സുമ ഭവനത്തിൽ രാഹുൽ (നന്ദുമാഷ്) ആണ് പിടിയിലായത്. ഇയാൾ രണ്ടുതവണ കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കപ്പെട്ട പ്രതിയാണെന്നും പോലീസ് പറഞ്ഞു . കുറത്തികാട് എസ്ഐ വി. ഉദയകുമാർ സിപിഒമാരായ വിഞ്ജിത്ത്, മനോജ്‌, ഷമീർ, അശ്വിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

മദ്യം ദേഹത്ത് വീണതിൽ തർക്കം; യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി: മദ്യം ദേഹത്ത് വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ കേസിലെ പ്രതി അറസ്റ്റിൽ‌. ഗിരിനഗർ സ്വദേശിയും നിലവിൽ കാക്കനാട് ചിറ്റേത്തുകര എൻ. മാതർ ഫ്ലാറ്റിൽ വാടകയ്ക്ക് താമസക്കാരനുമായ സോണൽ സന്തോഷ് (29) ആണ് അറസ്റ്റിലായത്.

ഇൻഫോപാർക്ക് പോലീസ് ആണ് സോണലിനെ അറസ്റ്റ് ചെയ്തത്. തിങ്കളാള്ച പുലർച്ചെ എറണാകുളം ചിറ്റേത്തുകരയിലുള്ള കോറൽ റീഫ് ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം.

ബാറിനുള്ളിൽ അടുത്തടുത്തിരുന്ന് മദ്യപിക്കുന്നതിനിടെ എറണാകുളം ചെറായി സ്വദേശിയായ പരാതിക്കാരന്‍റെ ഗ്ലാസിൽ നിന്നും സോണലിന്‍റെ ദേഹത്തേക്ക് മദ്യം വീണതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ബാറിനുള്ളിൽ വെച്ച് വാക്കേറ്റമുണ്ടായി.

തുടർന്ന് ബാർ അടച്ച ശേഷം പുറത്തിറങ്ങിയ ഇരുകൂട്ടരും കാർ പാർക്കിംഗിൽ വച്ച് വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും, പ്രകോപിതനായ സോണൽ പരാതിക്കാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഇൻഫോപാർക്ക് പോലീസ് സബ്ബ് ഇൻസ്പെക്ടർ എസ്. സനീഷ്, എസ്‌സിപിഒ മാരായ കണ്ണൻ, അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Kerala

കരിപ്പുർ സ്വർണം പൊട്ടിക്കൽ കേസ്; മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: കരിപ്പുർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്‌ദ് ആണ് അറസ്റ്റിലായത്. മൂന്ന് മാസമായി പ്രതി ഒളിവിലായിരുന്നു

കേസിൽ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട്‌ എടുത്തത് ഷെബീ റുഷ്‌ദ് ആയിരുന്നു. സ്വർണം പൂർണമായും കണ്ടെടുക്കാൻ ആയിട്ടില്ല.

മറ്റൊരു സംഭവത്തിൽ എടക്കര പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. ഈ കേസിൽ നേരത്തെ ഇയാൾക്കെതിരെ എടക്കര പൊലീസും കേസെടുത്തിരുന്നു.

District News

37 ചാക്ക് ഹാൻസ് പിടികൂടി

വളാഞ്ചേരി: ലോറിയിൽ കടത്തുകയായിരുന്ന 37 ചാക്ക് ഹാൻസ് പിടികൂടി. 17 ലക്ഷം രൂപ വിലവരുന്ന 30,000 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്. വാഹനം ഓടിച്ച വളാഞ്ചേരി വൈക്കത്തൂർ സ്വദേശി റിയാസി(38)നെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പോലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വാനിൽ കടത്തിയ നിരോധിത പുകയില ഉത്പന്നം പിടിച്ചെടുത്തത്.

ജില്ലയിൽ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാണ് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളെന്ന് പോലീസ് പറഞ്ഞു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി വളാഞ്ചേരി എസ്ഐ ഷുഹൈബ്, എഎസ്ഐമാരായ അജയൻ, ജയപ്രകാശ്, സിപിഒമാരായ ശ്രീഷ്, സബീഹ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

National

250ൽ അധികം ഭീകരരെ അറസ്റ്റ് ചെയ്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് 253 ഭീകരരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകരവാദ സംഘടനയായ ഷഹ്‌സാദ് ഭട്ടി ശൃംഖലയിലെ ഭീകരരെയാണു കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങളിൽനിന്നായി ഈ മാസം 12ന് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഉത്തർപ്രദേശ് (62), ഹരിയാന (52), ഡൽഹി (51), പഞ്ചാബ് (44), രാജസ്ഥാൻ (15), മഹാരാഷ്‌ട്ര(8), ഉത്തരാഖണ്ഡ് (5), കർണാടക, ഗുജറാത്ത്, ബിഹാർ (3 വീതം), തെലുങ്കാന, ഹിമാചൽപ്രദേശ്, ജമ്മു കാഷ്മീർ, കേരളം (രണ്ടു വീതം) എന്നിങ്ങനെയാണു പിടിയിലായ ഭീകരരുടെ കണക്ക്.

 

District News

10 ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങൾ; ഒരാൾ പിടിയിൽ

ഏറ്റുമാനൂർ: ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നടത്തിയ ഒരാൾ പിടിയിൽ. ഏറ്റുമാനൂർ പേരൂർ കണ്ടൻചിറയിൽ പി.ആർ. ബേക്കറിയുടെ ഗോഡൗണിൽ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന 90 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂർ കണ്ടൻചിറ സ്വദേശി പി.ആർ. ഉണ്ണിക്കുട്ടനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർക്കോട്ടിക് സ്ക്വാഡാണ് പരിശോധന നടത്തിയത്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് ബേക്കറിയുടെ മറവിൽ ഇയാൾ വില്പന നടത്തിയിരുന്നതായാണ് എക്സൈസ് സംഘം പറയുന്നത്.
എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ആർ. ദർശകും സംഘവും നടത്തിയ പരിശോധനയിൽ ഗ്രേഡ് അസിസ്റ്റന്‍റ് എക്സൈസ് ഓഫീസർ ഹരിഹരൻ പോറ്റി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ കെ.എൻ. അജിത് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ എന്നിവർ പങ്കെടുത്തു.

District News

മദ്യവില്പന: ഒരാൾ പിടിയിൽ

കൊടുങ്ങല്ലൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഓപറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മദ്യവില്പന നടത്തിയയാളെ എക്‌സൈസ് സംഘം പിടികൂടി.

അഴീക്കോട്‌ ലൈറ്റ്ഹൗസ് തേവാലിൽ സ്മിജു (42)വാണ് പിടിയിലായത്. തീരദേശമേഖലയിൽ വ്യാപകമായി മദ്യക്കച്ചവടം നടത്തുന്നതായുള്ള പരാതിയിൽ സ്മിജു എക്‌സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. മുൻപും മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് എക്‌സൈസിലും പോലീസിലും ഇയാൾക്കെതിരേ കേസുകളുണ്ട്.

സ്മിജുവിന്‍റെ ഫോൺ പരിശോധിച്ചതിൽ മദ്യവില്പനയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായും എക്‌സൈസ് കണ്ടെത്തി. ഇൻസ്‌പെക്ടർ ജി. കിഷോർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ എ.എസ്. സുധ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനായക്, കെ.എം. സിജാദ്, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ്മാരായ ചിഞ്ചു പോൾ, എം.പി. ജിതിൻ, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.ആർ. സുനിൽകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

District News

നിരോധിത പുകയില ഉത്‌പന്നങ്ങളുമായി അറസ്റ്റിൽ

തൃപ്രയാർ: കുട്ടികൾക്കും യുവാക്കൾക്കുംമറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്‌പന്നങ്ങളുമായി ഒരാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് എസ്എൻ സെന്‍റർ സ്വദേശി കറപ്പം വീട്ടിൽ അബ്ദുള്ളക്കുട്ടി (65) എന്നയാളാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം വലപ്പാട് എസ്എൻ സെന്‍ററിലുള്ള ബിസ്മി സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 65 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വലപ്പാട് പോലീസ് സ്റ്റേഷൻ എസ്ഐ സി.എൻ. എബിൻ, ജി എസ്ഐ  ഉണ്ണി, സിപിഒമാരായ സിയാദ്, ജസ്ലിൻ തോമസ്, ശാലിന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

National

കസ്റ്റംസ് തീരുവ വെട്ടിച്ച് അടയ്ക്ക ഇറക്കുമതി; ഒമ്പത് പേർ പിടിയിൽ

ന‍്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി അടയ്ക്ക ഇറക്കുമതി ചെയ്യുന്ന സംഘത്തെ പിടികൂടി. തീരുവ വെട്ടിപ്പിലൂടെ 2500 കോടിയിലധികം രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസാണ് (ഡിആർഐ) വെട്ടിപ്പ് കണ്ടെത്തിയത്.

ബംഗ്ലാദേശിൽനിന്നാണെന്ന വ്യാജേന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുകയായിരുന്നു. സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ പ്രകാരമുള്ള നികുതി ആനുകൂല്യങ്ങളുടെ മറവിലാണ് തട്ടിപ്പുസംഘം കസ്റ്റംസ് തീരുവ അടയ്ക്കാതെ അടയ്ക്ക ഇറക്കുമതി നടത്തിയത്.

സാധാരണയായി ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുമ്പോൾ, ഇറക്കുമതിക്കാർ 100 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ നൽകണം. എന്നാൽ, സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ കരാർ നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾക്ക് അർഹത നേടിയാൽ കസ്റ്റംസ് തീരുവ നൽകാതെ ഇറക്കുമതി ചെയ്യാൻ കഴിയും.

ബംഗ്ലാദേശിൽനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ അടയ്ക്കയ്ക്ക് ഈ ഇളവ് ലഭിക്കണമെങ്കിൽ, അവ യഥാർഥത്തിൽ ബംഗ്ലാദേശിൽ ഉത്പാദിപ്പിച്ചതും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതുമായിരിക്കണം.

ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ അടക്കമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് അടയ്ക്ക വാങ്ങുകയും കൊണ്ടുവരികയും ചെയ്യുന്നതിലൂടെയായിരുന്നു തട്ടിപ്പ്. എന്നാൽ ഇറക്കുമതി രേഖകളിൽ ബംഗ്ലാദേശിനെ ഉത്പാദനരാജ്യമായി തെറ്റായി കാണിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട്, കോൽക്കത്തയിലും വിശാഖപട്ടണത്തും ഒരേ സമയം നിരവധി കേന്ദ്രങ്ങളിൽ ഡിആർഐ പരിശോധന നടത്തി. പരിശോധനയ്ക്കിടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നാണ് അടയ്ക്ക വന്നതെന്ന് കാണിക്കുന്ന രേഖകളും തെളിവുകളും കണ്ടെത്തി.

നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത അടയ്ക്ക വിറ്റതിലൂടെ ലഭിച്ചതെന്നു കരുതുന്ന 75 ലക്ഷം രൂപയും പിടിച്ചെടുത്തു. 160 ടൺ അടയ്ക്കയും പിടികൂടി.

Kerala

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധം: നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിസി സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി.

മെവിൻ, യദുകൃഷ്ണൽ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കൈയേറ്റം ചെയ്തുവെന്ന് സിസാ തോമസിന്‍റെ പരാതിയിലും പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കേസിലുമാണ് നടപടി. രണ്ട് കേസുകളിലുമായാണ് നാല് വിദ്യാർഥികളെ അറസ്റ്റു ചെയ്തത്.

കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു.

Kerala

ലോഡ്‌ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം, യുവതിയും യുവാക്കളും പിടിയിൽ

കൊച്ചി: ലോഡ്‌ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ യുവതിയും യുവാക്കളും പിടിയിൽ.

പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജിൽ നിന്നാണ് പത്തനംതിട്ട സ്വദേശി ശ്രീലക്ഷ്‌മി, നിലമ്പൂർ സ്വദേശി തോമസ്, കൊല്ലം സ്വദേശി ശ്രീതു എന്നിവർ പിടിയിലായത്.

ഇവരിൽ നിന്നും 4.675 ഗ്രാം എംഡിഎംഎയും വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന സാമിഗ്രികളുമായി പിടിച്ചെടുത്തു. എംഡിഎംഎ ഉപയേക്കോഗിക്കാനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു.

തോമസ് ആണ് ബംഗളൂരുവിൽ നിന്നടക്കം എംഡിഎംഎ വിൽപ്പനയ്ക്കായി എ ത്തിക്കുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 

National

തൃണമൂൽ മുൻ എംഎൽഎ അറസ്റ്റിൽ

കോൽക്കത്ത: ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം ധൃതിപിടിച്ചു സംസ്‌കരിച്ച സംഭവത്തിൽ മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ നിർമൽ ഘോഷിനെ ബംഗാൾ പോലീസ് അറസ്റ്റ്ചെയ്തു.

ഒഡീഷയിലെ പുരിയിലുള്ള ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഖർദാ പോലീസ് സ്റ്റേഷനിൽനിന്നുള്ള പ്രത്യേകസംഘമാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.

Kerala

പ്രണയത്തിൽനിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു; ആൺസുഹൃത്ത് അറസ്റ്റിൽ

പറവൂര്‍: പ്രണയത്തിൽനിന്നു പിൻമാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ ശശികുമാറിന്‍റെയും സാബിതയുടെയും മകള്‍ പി.എസ്. സുരമ്യയാണു (24) മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലെ ഷിബിന്‍റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അഞ്ചു വര്‍ഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. നാലു മാസം മുമ്പ് പെണ്‍കുട്ടി ബന്ധത്തില്‍നിന്നു പിന്മാറിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പിന്മാറ്റത്തില്‍ താത്പര്യമില്ലാതിരുന്ന ഷിബിന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് വിളിച്ചതിനെത്തുടര്‍ന്ന് സുരമ്യ ഇന്നലെ രാവിലെ ബസില്‍ പറവൂരിലെത്തി. സിഎ പഠനത്തിന്‍റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ ഒരു സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുരമ്യ ജോലിക്കു പോകുകയാണെന്നു പറഞ്ഞാണു രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്.

പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ ബൈക്കില്‍ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. ഇവിടെ വച്ചുള്ള സംസാരത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഷിബിന്‍ മുറിയില്‍ വച്ച് കത്തിയെടുത്തു സുരമ്യയെ കുത്തുകയായിരുന്നു. പിന്നാലെ മുറിയില്‍നിന്നു പുറത്തിറങ്ങിയ ഷിബിന്‍ ബൈക്കില്‍ വടക്കേക്കര പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴുത്തിലും നെഞ്ചിലുമാണു സുരമ്യക്കു കുത്തേറ്റത്. ഇരുവരും തമ്മിലുണ്ടായ പിടിവലിയില്‍ ഷിബിന്‍റെ കൈകള്‍ക്കും മുറിവേറ്റു.

ഇന്‍ക്വസ്റ്റിന് ശേഷം സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് നടക്കും. സഹോദരന്‍: സൂരജ്.

Kerala

പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി പണം വെട്ടിച്ചു: കെഎസ്ടിസി കണ്ടക്ടർ പിടിയിൽ

കൊച്ചി: കെഎസ്‌ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്രക്കാരായ അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടിയ കണ്ടക്ടറെ ഇൻസ്പെക്ടറുടെ പരിശോധനയിൽ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്തത്.

സംഭവത്തിൽ അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷന്മാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് അവ സീറോ ടിക്കറ്റുകളാണെന്ന് കണ്ടെത്തിയത്.

തങ്ങൾ ടിക്കറ്റിനുള്ള തുക നൽകിയിട്ടുണ്ടെന്ന് യാത്രക്കാർ വ്യക്തമാക്കിയതിനെ തുടർന്ന് ഇൻസ്പെക്ടർ ബസിനുള്ളിൽക്കയറി നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സമാന രീതിയിൽ സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടർക്ക് പണം നൽകിയിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

Kerala

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 3.5 കോടി തട്ടിയ ആൾ പിടിയിൽ

ചിങ്ങവനം: കാനഡയിൽ നഴ്സിംഗ്, ഡ്രൈവർ ജോലികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.

 ചങ്ങനാശേരി സ്വദേശിയുംഎറണാകുളം പനങ്ങാട് താമസക്കാരനുമായ ജയിംസ് കുട്ടി കുര്യാക്കോസ് (64) യെയാണ് ചിങ്ങവനം പോലീസ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

നേരത്തെ ചിങ്ങവനം പോലീസിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ജോലി വാഗ്ദാനം ചെയ്ത് വിവിധ ആളുകളിൽനിന്ന് ഇയാൾ വൻതുക കൈപ്പറ്റി. തുടർന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ജോലിയോ പണമോ നൽകിയില്ല. അന്പതോളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.

ചിങ്ങവനം പോലീസിൽ മാത്രം 15 പരാതികൾ നിലവിലുണ്ട്. എടത്വ, കരുനാഗപ്പള്ളി, പത്തനംതിട്ട, കൂത്താട്ടുകുളം, പേരാമംഗലം, മരങ്ങാട്ടുപള്ളി, വൈക്കം, ഫോർട്ട് കൊച്ചി, അങ്കമാലി, ചങ്ങനാശേരി, എലത്തൂർ, തൊടുപുഴ, പള്ളിക്കത്തോട് സ്റ്റേഷനുകളിലും കേസുകളുണ്ട്.

Kerala

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ.വി. അനുരാജാണ് (23) അറസ്റ്റിലായത്. 14 വയസുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പോത്തൻകോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് ഇരുവരുടെയും നഗ്ന ചിത്രങ്ങളും യുവാവ് കൈക്കലാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വിദ്യാർത്ഥിനികളിലൊരാളാണ് ആദ്യം പ്രണയത്തിലായത്. പിന്നാലെ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായും ഇയാൾ പ്രണയത്തിലായി.

കണ്ണൂരിൽനിന്ന് പോത്തൻകോടെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് പീഡനം നടത്തിയത്. പിന്നാലെ ഈ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് വീട്ടുകാർ ഉറങ്ങിയശേഷം രാത്രി 12 ഓടെയാണ്
ഇയാൾ സ്ഥലംവിട്ടത്.

തിരികെ നാട്ടിലെത്തിയ പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെ ഇതേപ്പറ്റി പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. ആദ്യത്തെ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ പെൺകുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്.

പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തശേഷം കണ്ണൂരിലെത്തിയാണ് യുവാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

 

Kerala

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മയക്കുമരുന്നു കേസിൽ പിടിയിലായതു മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്നു് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

മുഖ്യമന്ത്രിയുമൊത്തുള്ള പ്രതിയുടെ വിവിധ ദൃശ്യങ്ങൾ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടാണു ഗുരുതരമായ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്. സംഭവം അതീവ ഗൗരവമുള്ളതാണ്.

ഒരു പക്ഷേ ഇയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ പിടിക്കുമായിരുന്നില്ല. ഇയാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വന്തം പാർട്ടിക്കകത്തുതന്നെ ആദ്യം തൂഫാൻ നടത്തണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കടലിൽ കാണാതായവർക്കു ധനസഹായം ലഭിക്കുന്നതിന് ഏഴുവർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്നു മുഖ്യമന്ത്രി സതീശൻ പറയുന്നതു തെറ്റാണ്. ദിവസവും ഒരു കള്ളമെങ്കിലും പറയാതിരിക്കാൻ അദ്ദേഹത്തിനു കഴിയില്ല.

ഇടതുസർക്കാരിന്‍റെ കാലത്ത് ഓഖി സമയത്തു നിയമം മറികടന്നാണു സഹായം വിതരണം ചെയ്തത്. അന്നു കടലിൽ രക്ഷാപ്രവർത്തനത്തിനു വേണ്ടി ഇടതു സർക്കാർ നിയമിച്ചവരെ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുകയാണ്. പിരിച്ചുവിട്ട 200 ഓളം പേരെ തിരിച്ചെടുക്കണമെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു.

International

ദക്ഷിണകൊറിയയിൽ ചൈനീസ് ചാരന്മാർ അറസ്റ്റിൽ

സിയൂൾ: ചാരവൃത്തി ആരോപിച്ച് ദക്ഷിണകൊറിയയിൽ രണ്ടു മുൻ ചൈനീസ് സൈനികർ അറസ്റ്റിലായി. യുദ്ധവിമാനങ്ങളുമായുള്ള ആശയവിനിമയം തടസപ്പെടുത്തുക, യുഎസ് ആയുധങ്ങളുടെ നീക്കങ്ങൾ സംബന്ധിച്ച വിവരം ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായൊരാൾ 60 വയസുള്ള ചൈനക്കാരനാണ്. ഇയാൾ മുൻപ് ചൈനീസ് സൈന്യത്തിൽ പ്രവർത്തിച്ചിരുന്നു. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി ഉപയോഗിക്കുന്ന വ്യോമതാവളത്തിനു സമീപം ഹോട്ടലിൽ താമസിച്ച് ഇയാൾ വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. ഇതിനായി ഹോട്ടൽമുറിയിൽ രഹസ്യ ഉപകരണം സ്ഥാപിച്ചെന്നും പോലീസ് പറയുന്നു.

2024 മുതൽ ദക്ഷിണകൊറിയ, യുഎസ് യുദ്ധവിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ യൂണിറ്റും തമ്മിലുള്ള ആശയവിനിമയം പലതവണ ഇയാൾ തടഞ്ഞതായും പോലീസ് ആരോപിക്കുന്നു.

സീയൂളിനു സമീപം യുഎസ് സൈനിക ആസ്ഥാനത്തുനിന്നു വിവരങ്ങൾ ശേഖരിച്ചെന്ന കുറ്റത്തിനാണ് നാൽപ്പതുകാരനായ ചൈനക്കാരൻ അറസ്റ്റിലായത്. യുഎസ് കമാൻഡിൽ ജോലി ചെയ്യുന്ന ദക്ഷിണ കൊറിയൻ യുവതിയിൽനിന്നാണ് ഇയാൾ വിവരങ്ങൾ ശേഖരിച്ചത്.

Kerala

വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്: യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കോമന കിട്ടിയാട്ടില്ലം വീട്ടിൽ വിപിൻ ജോൺസൺ (30) ആണ് മാന്നാർ പോലീസിന്റെ പിടിയിലായത്.

മഹാലക്ഷ്മി ഫിനാൻസ് എന്ന പേരിൽ പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു ഇയാളുടെ തട്ടിപ്പ്. 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്ന പരസ്യം കണ്ട് ബന്ധപ്പെടുന്നവരിൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം ഈടാക്കുന്നതാണ് രീതി.

അനീഷ് എന്ന വ്യാജപ്പേരിലാണ് ഇയാൾ ആളുകളുമായി ഫോണിൽ സംസാരിച്ചിരുന്നത്. പരസ്യം കണ്ട് 20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മാന്നാർ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം അടയ്ക്കണമെന്ന് ധരിപ്പിച്ച് 6.90 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഇയാൾ പാലക്കാട് സൈബർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായെന്ന വിവരത്തെ തുടർന്ന്, മാന്നാർ പൊലീസ് പാലക്കാട്ടെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

സമാനരീതിയിൽ പെരിന്തൽമണ്ണ, കനകക്കുന്ന് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിനുപുറമെ, എടിഎം കവർച്ച ഉൾപ്പെടെ അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, കായംകുളം സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുള്ളതായും പോലീസ് അറിയിച്ചു.

District News

ഇതര സംസ്ഥാനക്കാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കടുത്തുരുത്തി: മോഷ്ടിച്ചു ബൈക്ക് വിറ്റതായി പറയുന്ന ആക്രി കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാനക്കാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞദിവസം മേട്ടുംപാറയില്‍നിന്നും മോഷ്ടിച്ച ബൈക്ക്മോഷണവുമായി ബന്ധപ്പെട്ടാണ് സംഭവം. ആപ്പാഞ്ചിറ പൂഴിക്കോല്‍ കൊടുതുള്ളി അഖില്‍ അജി (25), പൂഴിക്കോല്‍ പറയരുകുഴി ആദില്‍ റസാഖ് (24), ആയാംകുടി ആപ്പൂഴ ആദര്‍ശ് അയ്യപ്പന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

ഇരവിമംഗലം മേട്ടുംപാറ മറ്റത്തില്‍ ശ്രേയസിന്‍റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ടാണ് സംഭവം. ഈ കേസില്‍ രണ്ടുപേരെ കടുത്തുരുത്തി പൊലീസ് പിടികൂടിയിരുന്നു. മേട്ടുംപാറയില്‍നിന്നും മോഷ്ടിച്ച ബൈക്ക് ആപ്പാഞ്ചിറയിലെ മാരി മുത്തുവിന്‍റെ കടയില്‍ വിറ്റുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് ചോദിച്ചപ്പോള്‍ തന്‍റെ കടയില്‍ ബൈക്ക് നല്‍കിയിട്ടില്ലെന്ന് കടയുടമ പറഞ്ഞു.

അഖില്‍ അജിയാണ് ബൈക്ക് വില്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂവരും ചേര്‍ന്ന് ബൈക്കിന്‍റെ കാര്യം ചോദിക്കാന്‍ കടയിലെത്തുകയും ഇവിടെയുണ്ടായിരുന്ന ജീവനക്കാരന്‍ ബീഹാര്‍ സ്വദേശി ഭഗവാന്‍ ലാലിനെ മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നേരത്തേ പിടിയിലായ രണ്ടുപേരും റിമാന്‍ഡിലാണ്.

ഇതിനിടെ മാഞ്ഞൂരില്‍ വീണ്ടും ബൈക്ക് മോഷണം നടന്നിരുന്നു. കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനു സമീപം കൊച്ചുകുടിയില്‍ അനീഷിന്‍റെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വീടിന്‍റെ പോര്‍ച്ചില്‍ വച്ചിരുന്ന ബൈക്ക് നേരം വെളുത്തപ്പോള്‍ കാണാതാവുകയായിരുന്നു. ബസ് ഡ്രൈവറായ അനീഷ് രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിയുന്നത്.

കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏതാനും നാളുകളായി മാഞ്ഞൂരില്‍ ഇരുചക്ര വാഹന മോഷണം പതിവായിരിക്കുകയാണ്.

District News

യുവാവ് അറസ്റ്റിൽ

തലയോലപ്പറമ്പ്: ഹോം അപ്ലയന്‍സസ് സ്ഥാപനത്തില്‍നിന്ന് 11.40 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം നടത്തിയശേഷം തുക തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച യുവാവ് അറസ്റ്റില്‍. കുമാരനല്ലൂര്‍ പെരുമ്പായിക്കാട് മമ്മൂട് ചാരളുകുഴി റെന്‍ജു ജോസഫ് (27) ആണ് അറസ്റ്റിലായത്.

പഴയകടവില്‍ പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സസ് സ്ഥാപനത്തില്‍ ജീവനക്കാരനും പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി 2024 ഡിസംബര്‍ ഏഴിന് രാവിലെ 9.30നും ഉച്ചയ്ക്ക് 12നും ഇടയില്‍ 11,40,000 രൂപ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതായാണു പരാതി.

സംഭവം അറിഞ്ഞ സ്ഥാപന ഉടമ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച സാധനങ്ങളുടെ വിലയായ 11.40 ലക്ഷം രൂപ നല്‍കാമെന്നു പ്രോമിസറി നോട്ടിലും വെള്ളപ്പേപ്പറിലും എഴുതി നല്‍കി. തുടര്‍ന്ന് ആറ് മാസത്തിനകം തുക തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2025 ജനുവരി 23നു പുതിയ കരാര്‍ ഉണ്ടാക്കുകയും, 11.40 ലക്ഷം രൂപയുടെ തുക രേഖപ്പെടുത്തിയ ഒന്നാം പ്രതി ഒപ്പിട്ട ചെക്കും മുദ്രപ്പത്രവും പരാതിക്കാരനു കൈമാറുകയും ചെയ്തു.

പിന്നീട് അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയായിരുന്നു. പരാതിക്കാരന് 11.40 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

District News

വധശ്രമക്കേസില്‍ യുവാവ് അറസ്റ്റിൽ

പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

കരുവാരകുണ്ട്: വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് യുവതിയെ സഹായിച്ച ബന്ധുക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കേരള പാറമ്മല്‍ത്തൊടിക നസ്‌റുദീന്‍ (33) ആണ് വധശ്രമത്തിന് അറസ്റ്റിലായത്.

ഞായറാഴ്ച വൈകുന്നേരം ആറിന് പാന്തറ മുക്കട്ടയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ പിതൃ സഹോദരന്‍ പള്ളിത്തൊടിക ഹാരിസിനാണ് പരിക്കേറ്റത്. കത്തിക്കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുനതിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നസ്റുദീന്‍ മര്‍ദിക്കുന്നതിനെതിരേ യുവതി നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.

യുവതിയുടെ മറ്റൊരു ബന്ധുവും കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ പി. ഷൗക്കത്തലിയെ പ്രശ്നത്തില്‍ ഇടപെട്ടതിന്‍റെ പേരില്‍ അപായപ്പെടുത്താനും പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു. കഞ്ചാവ് കേസ് അടക്കം അഞ്ച് കേസുകളില്‍ പ്രതിയാണ് നസ്‌റുദീന്‍.
പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. നസ്‌റുദീന്‍റെ പരാതിയില്‍ ഹാരിസിനെതിരേയും കേസെടുത്തിട്ടുണ്ട്.

District News

നഗരമധ്യത്തിലെ കവർച്ച: രണ്ടുപേർ പിടിയിൽ

തൃശൂർ: നഗരമധ്യത്തിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടിടത്തു കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. ചാവക്കാട് തൊട്ടാപ്പ് പാറക്കൽ സാദിഖ് (19), പീച്ചി ചെന്നായ്പ്പാറ ഡാനി ജോർജ് (27) എന്നിവരാണു ഗുരുവായൂരിൽ പിടിയിലായത്. ഇന്നലെ പുലർച്ചെ ശക്തൻ സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന വൃദ്ധ ദന്പതികളെയും ലോട്ടറി വില്പനക്കാരായ വികലാംഗനെയും മർദിച്ചു പണവും എടിഎം കാർഡും കൈക്കലാക്കുകയായിരുന്നു.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുത്തുകൃഷ്ണൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. സിറ്റി കാമറ കണ്‍ട്രോളിന്‍റെ സഹായത്താലാണ് പ്രതികളെ ഗുരുവായൂരിൽനിന്നു പിടികൂടിയത്. ഒന്നാം പ്രതിയായ സാദിഖിന് തൃശൂർ ഈസ്റ്റ്, കുന്നംകുളം, ഗുരുവായൂർ, വാഴക്കാട് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. എസിപി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ്ഐമാരായ ജീസ് മാത്യു, വരുണ്‍, എസിപി സ്ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക്, ഈസ്റ്റ് സ്റ്റേഷൻ സ്ക്വാഡ് സൂരജ്, ജിതിൻ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

District News

ബൈക്ക് മോഷണം; പ്രതി അറസ്റ്റിൽ

പുതുക്കാട്: തലോരിൽ ഹോട്ടലിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നരിപ്പറമ്പ് കടപ്പുറം തെക്കത്തിൽവീട്ടിൽ അബ്ദുൽ മുർഷിദ്(28) ആണ് അറസ്റ്റിലായത്. തലോർ റോയൽ ഹോട്ടലിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന തൃക്കൂർ സ്വദേശി ഗീതാഞ്ജലി വീട്ടിൽ സുനിലിന്‍റെ യമഹ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പ്രതിയെ പേരാമംഗലത്തു നിന്നാണ് പിടികൂടിയത്.

മോഷ്ടിച്ച ബൈക്ക് പ്രതിയുടെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുതുക്കാട് എസ്ഐ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ്, ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

District News

ചെമ്പൻകുന്ന് ക്ഷേത്രത്തിൽ മോഷണം; യുവാവ് അറസ്റ്റിൽ

വെള്ളിക്കുളങ്ങര: ചെമ്പൻകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പൻകുന്ന് സ്വദേശിയായ ഗിരീഷ് (26 ) ആണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ 12.45 നും രാവിലെ ഏഴിനും ഇടയിലാണ് സംഭവം. ചെമ്പൻകുന്ന് എസ്എൻഡിപി ശാഖയുടെ കീഴിലുള്ള ക്ഷേത്രത്തിന്‍റെ ചുറ്റമ്പലത്തിനകത്ത് അതിക്രമിച്ചുകയറിയ പ്രതി, ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരപ്പെട്ടിയിൽനിന്നും അടച്ചിട്ടിരുന്ന തിടപ്പള്ളിയുടെ വാതിൽ തുറന്ന് അവിടെ പ്ലാസ്റ്റിക് ബോക്സിൽ സൂക്ഷിച്ചിരുന്ന പണം ഉൾപ്പെടെ ആകെ 3,000 രൂപയോളമാണ് മോഷ്ടിച്ചത്.

ഗിരീഷിനെ നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കും. വെള്ളിക്കുളങ്ങര സിഐ കെ.കെ. ഷെബാബ്, ഗ്രേഡ് എസ്ഐമാരായ കെ.ടി. വെൽസ്, സുനിൽകുമാർ, സിപിഒ അജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

District News

എംഡിഎംഎ കേസിലെ സൂത്രധാരൻ ബംഗളൂരുവിൽ പിടിയിൽ

ഇരിട്ടി: കാന്തപെട്ടിക്കുള്ളിൽ എംഡിഎംഎ കടത്തിയ കേസിൽ കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ, ഷമീം എന്നിവർ അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരൻ ബംഗളൂരിൽ നിന്ന് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊളച്ചേരി കമ്പിൽ ഹാനി ഹദാഷി (26 ) നെയാണ് ബംഗളുരുവിൽ നിന്ന് ലഹരി കൈമാറുന്നതിനിടയിൽ പിടികൂടിയത്. മുമ്പ് പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

വിദേശത്ത് പഠനം പൂർത്തിയാക്കിയ പ്രതി വിദേശബന്ധങ്ങൾ ഉപയോഗപ്പെടുത്തി ബംഗളുരുവിൽ മയക്കുമരുന്ന് വ്യാപാരത്തിന്‍റെ മുഖ്യ കണ്ണിയായി പ്രവൃത്തിച്ചു വരികയായിരുന്നു. പിടിയിലായ പ്രതി നിരവധി ക്രിമിനൽ കേസുകളിലും 2022 ൽ ഇരിട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‍ത മയക്കുമരുന്ന് കടത്ത് കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയ വാഹനത്തിൽ നിന്നും 96 ഗ്രാം എംഡിഎംഎ കണ്ടെടുത്ത സംഭവത്തിലെ സൂത്രധാരനാണ് പ്രതി. വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം എന്ന ചാണ്ടി ഷമീം (45 ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ ദേഹപരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്ത പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിന് അടിയിൽ കാന്തപെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

District News

കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഇരിക്കൂര്‍ ആയിപ്പുഴയില്‍ താമസിക്കുന്ന യാസിന്‍ അലി തലുക്ദാര്‍ (30), ബീഹാർ സ്വദേശി നീരജ് കുമാര് എന്നിവരേയാണ് തളിപ്പറന്പ് പോലീസ് പിടികൂടിയത്. ഏഴാംമൈലില്‍ റോഡരികില്‍ നിന്ന് 920 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് എസ്ഐ പി. യദുകൃഷ്ണന്‍റെയും കണ്ണൂര്‍ ജില്ല പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമിന്‍റെയും നേതൃത്വത്തിലാണ് യാസിന്‍ അലിയെ പിടികൂടിയത്. എഎസ്ഐ ഇബ്രാഹം സീതിരകത്ത്, ഡ്രൈവര്‍ സിപിഒ മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

ശനിയാഴ്ച രാവിലെ മന്നയിലെ അറേബ്യൻ ഹോട്ടലിന് സമീപത്ത് നിന്നാണ് 11.50 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ നീരജ് കുമാർ വലയിലാകുന്നത്. എഎസ്ഐ ഇബ്രാഹം സീതിരകത്ത്, ഡ്രൈവര്‍ സിപിഒ മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

District News

ഒളിവിൽ കഴിഞ്ഞ പ്രതി എംഡിഎംഎയുമായി അറസ്റ്റിൽ

കോതമംഗലം: ക്രിമിനൽ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി എംഡിഎംഎയുമായി അറസ്റ്റിൽ. തങ്കളം ജവഹർ കോളനി കരോട്ടുപുത്തൻപുര മുഹമ്മദ് മുനീറി(സെബാട്ടി- 32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കോതമംഗലത്ത് യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളെ മുന്പ് പിടികൂടിയിരുന്നു. കോതമംഗലം അങ്ങാടി ഭാഗത്തു നിന്നാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 0.29 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ, പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Kerala

മാട്രിമോണി സൈറ്റുകൾ വഴി വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്: പ്രതി അറസ്റ്റിൽ

പത്തനംതിട്ട: മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ ചതിച്ച് പണം തട്ടിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) നെയാണ് പത്തനംതിട്ട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുകയായിരുന്നു. ‌‌‌

പ്രതിയുടെ മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യങ്ങൾക്ക് മുൻപ് അൻസാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ‌‌

അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Kerala

റിമാൻഡ് ചെയ്തതിന് പിന്നാലെ കോടതിയിൽ നിന്നും ഇറങ്ങിയോടിയ പ്രതി ഒരാഴ്ചക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജിനെ( ജിത്തു-31) വീട്ടിൽ നിന്നും പിടികൂടി പോലീസ്. നഗരത്തിലും പരിസരങ്ങളിലും എട്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ 31-നാണ് പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് ജാമ്യാപേക്ഷ പരിഗണിക്കാൻ അഭിഭാഷകനൊപ്പം കോടതിയിലെത്തിയത്. ജാമ്യാപേക്ഷ മാറ്റിവച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെ, അപ്രതീക്ഷിതമായി കോടതിയിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെയും കോടതി ജീവനക്കാരെയും വെട്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്.

പിന്നാലെ പോലീസ് പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. സംഭവത്തിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയ പോലീസ്, ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ രാവിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് അരശുപറമ്പിലെ വീട്ടിൽ നിന്നും പിടികൂടിയത്.

കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പിടിച്ചു തള്ളുകയും അസഭ്യം പറഞ്ഞതിനും മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്.

പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇയാൾ മുൻപ് കാപ്പാ കേസ് പ്രതി കൂടിയായിരുന്നെന്ന് മനസിലാക്കുകയും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ച് റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. റിമാൻഡ് ഉത്തരവ് വന്നയുടൻ പ്രതി കോടതി മുറിയിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തൽ വീട്ടിൽ എ.കെ. ലിഗേഷ്(25) ആണ് അറസ്റ്റിലായത്.

2025 ഒക്ടോബറിൽ പെരുവയലിലുള്ള ഫ്‌ളാറ്റിൽവച്ച് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തി. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.

പ്രതിയെ പന്തീരാങ്കാവ് കൈമ്പാലത്തുവച്ച് മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, ലെനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ദീപക്, റൂബി എന്നിവരടങ്ങുന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

National

ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം; സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ

മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരിയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ് റിസ്വാൻ അൻസാരി (36) എന്ന യുവാവിനെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഹാർബർ ലൈൻ പാതയിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനിലാണ് സംഭവം.

സീറ്റിനെച്ചൊല്ലിയാണ് സ്ത്രീയും പ്രതിയും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെയാണ് യുവാവ് സ്ത്രീയെ കൈകൊണ്ട് മർദിച്ചത്. പിന്നാലെ ഇയാൾ ധരിച്ചിരുന്ന ബെൽറ്റ് ഊരുകയും ബെൽറ്റ് കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് റെയിൽവേ പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

District News

ടാക്സി കാർ തട്ടിയെടുത്ത മൂന്നംഗസംഘം പിടിയിൽ

മണ്ണാർക്കാട്: ടാക്സി കാർ തട്ടിയെടുത്ത് കടന്നു കളഞ്ഞ മൂന്നംഗ സംഘത്തെ പിടികൂടി. വടക്കുമണ്ണം നെയ്യപ്പാടത്ത് അസ്ഹറുദീൻ, കൈതച്ചിറ മാസപറമ്പ് കോങ്ങത്ത് സുജിത്, നായാടികുന്ന് മരക്കടവിൽ നിയാസ് എന്നിവരെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തത്.

കൊച്ചിയിൽ നിന്നും മണ്ണാർക്കാട്ടേക്കു യാത്രവന്ന ടാക്സി കാർ ആണ് ഡ്രൈവറെ അക്രമിച്ചു മോഷ്ടിച്ചത്. കോട്ടയം മുണ്ടക്കയം സ്വദേശി അതുൽ ആണ് കാർ ഓടിച്ചിരുന്നത്. മണ്ണാർക്കാട്ടുനിന്നും തിരിച്ചു പോകുകയായിരുന്നു കാർ. വാഹനം റോഡരികിൽ നിർത്തിയസമയം കാറിൽ ബലംപ്രയോഗിച്ചു കയറുകയായിരുന്നു പ്രതികൾ. ഡ്രൈവറുടെ പേഴ്‌സ്, ഫോൺ എന്നിവയും തട്ടിയെടുത്തു. അതുൽ സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ ഉപേക്ഷിച്ച നിലയിൽ കൈതച്ചിറ ഭാഗത്തുനിന്നും കണ്ടെത്തുകയും തുടർന്ന് പ്രതികൾ പിടിയിലാകുകയും ചെയ്തു.

District News

തലോരിൽനിന്ന് കാർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

പുതുക്കാട്: തലോർ പോത്തോട്ടപറന്പിനടുത്തുള്ള മരമില്ലിൽ പാർക്ക് ചെയ്ത കാർ മോഷ്ടിച്ച കേസിലെ പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി പരിയാരം മോതിരക്കണ്ണി കല്ലുമട വീട്ടിൽ രഞ്ജിത്താണ് അറസ്റ്റിലായത്.

കുറ്റിച്ചിറ മാരാംകോട് കൊളരിക്കൽ വീട്ടിൽ ജിന്‍റോയുടെ സ്വിഫ്റ്റ് കാറാണ് ഇയാൾ മോഷ്ടിച്ചത്. ജൂലൈ 29നു രാത്രി 12 മണിയോടെയായിരുന്നു മോഷണം. പുതുക്കാട് സ്റ്റേഷൻ എസ്ഐ സി.എം. മഹേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

District News

പ്ലസ്ടു വിദ്യാർഥിയെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പൊൻകുന്നം: പ്ലസ്ടു വിദ്യാർഥിയായ പതിനാറുകാരനെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നാലു പേരെ പോലീസ് തെരയുന്നു. ചിറക്കടവ് കാരിപ്പൊയ്ക വലിയപറമ്പിൽ അരുൺ വിശ്വനാണ് (37) അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറക്കടവ് പറഞ്ഞകാട്ട് ഉത്രജ് രാജീവിനെ (16) മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉത്രജിനെ വീട്ടിൽ കൊണ്ടുവിട്ട് മടങ്ങിയ ബൈക്കിൽ മടങ്ങിയ രണ്ട് സുഹൃത്തുക്കൾ വഴിയിലുണ്ടായിരുന്ന അരുണും സംഘവുമായി വാക്കേറ്റമുണ്ടായി. അവർ ബൈക്കിൽ പോകുകയും ചെയ്തു. തുടർന്ന് ബൈക്കിലെത്തിയ സുഹൃത്തുക്കളുടെ ഫോൺനമ്പർ ചോദിച്ച് അരുണും സംഘവും ഉത്രജിന്‍റെ വീട്ടിലെത്തി. ഉത്രജ് നമ്പർ നൽകാതെ വന്നതോടെ ഇവർ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചുവെന്നും വഴിയിൽ ഇറക്കിവിട്ടുവെന്നുമാണ് കേസ്.

Kerala

അര്‍ജുനെ ആയങ്കിയെ കിട്ടിയില്ല; ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തുക്കള്‍ പിടിയില്‍

കൊച്ചി: ആഭ്യന്തര മന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടു സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശികളായ സൗദ്, ഇസ്മായില്‍ എന്നിവര്‍ കൊച്ചിയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ അര്‍ജുന്‍ ആയങ്കി താമസിച്ചിരുന്നു. എറണാകുളത്താണ് അര്‍ജുന്‍ ആയങ്കിയുടെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താനായിട്ടില്ല.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് സുഹൃത്തുക്കള്‍ ആണെന്നാണ് പോലീസിന്‍റെ സംശയം. അതേസമയം, കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.

ഇതിന്‍റെ തുടര്‍ച്ചയാണ് വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും. കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള അര്‍ജുന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്. കേസിന്‍റെ അന്വേഷണച്ചുമതലയുള്ള ഊന്നുകല്‍ സിഐയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.

ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചും അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചു. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും വെല്ലുവിളിച്ചു കൊണ്ടാണ് പോസ്റ്റ്. അങ്ങനെ ചെയ്താല്‍ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നും പോസ്റ്റില്‍ പറയുന്നു.

District News

200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. വൈത്തിരി താലൂക്കിലെ മുട്ടില്‍ നോര്‍ത്ത് വില്ലേജിലെ കാര്യമ്പാടി ചൂതുപാറ എലമ്പിലക്കാട്ടില്‍ നിന്‍സണ്‍ വര്‍ഗീസ് (28) ആണ് പിടിയിലായത്. ഓപ്പറേഷന്‍ തണ്ടറിന്‍റെയും ഓണം സ്‌പെഷല്‍ ഡ്രൈവിന്‍റെയും ഭാഗമായി വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 11.15ഓടെ പൂതാടി വില്ലേജിലെ കല്ലൂര്‍കുന്ന്–വാകേരി റോഡില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. സജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി പോലീസ്, എക്‌സൈസ് കേസുകളില്‍ പ്രതിയായ ആളാണ് ഇയാളെന്ന് അധികൃതര്‍ പറഞ്ഞു.

പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.ജി. വിജിത്ത്, എം.എ. രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി. സുധീബ്, വി. സുധീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.പി. സുദിവ്യഭായ് എന്നിവര്‍ പങ്കെടുത്തു.

District News

വീട്ടമ്മയെ തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ

ചമൽ: ചമലിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കാരപ്പറ്റ പുറായിൽ അർജുൻ ആണ് താമരശേരി പോലീസിന്‍റെ പിടിയിലായത്. ചമൽ അംബേദ്കർ ഗ്രാമത്തിലെ കോപ്പുഴ ജോമോന്‍റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം.

കാറിന് തീവയ്ക്കുകയും വീട്ടമ്മയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു.

തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു.
എന്നാൽ അർജുൻ ജോമോന്‍റെ ഭാര്യ ഷീബയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ജോമോനും നാട്ടുകാരും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തിപോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയുമായി യാതൊരു മുൻവൈരാഗ്യവും ഇല്ലെന്നും, റോഡിൽ കാണുന്ന പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നും ജോമോനും ഭാര്യ ഷീബയും പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

District News

30 ലക്ഷത്തിന്‍റെ സിഗരറ്റ് മോഷണം: സെയിൽസ്മാൻ അറസ്റ്റിൽ

കണ്ണൂർ: സിഗരറ്റ് മൊത്തക്കച്ചവട സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സിഗരറ്റ് ഉത്പന്നങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വിരുതുനഗർ സ്വദേശിയായ വേൽമുരുകൻ (40) ആണ് പിടിയിലായത്.

കണ്ണൂർ ഹാജി റോഡിലെ ‘എബിൾ സ്റ്റോറിലെ' സെയിൽസ്മാനായിരുന്നു വേൽമുരുകൻ. സ്ഥാപനത്തിലെ സ്റ്റോക്കിൽനിന്ന് ഘട്ടംഘട്ടമായി സിഗരറ്റ് പായ്ക്കറ്റുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലെ വിവിധ കടകളിൽ എത്തിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ രീതി. മോഷണം തിരിച്ചറിയാതിരിക്കാൻ വലിയ ബോക്സുകൾ കടയിൽ തന്നെ ഉപേക്ഷിച്ച് ഉള്ളിലെ പായ്ക്കറ്റുകൾ മാത്രമാണ് ഇയാൾ കവർന്നിരുന്നത്. സംശയം തോന്നി കടയിലെ തട്ട് പരിശോധിച്ചപ്പോൾ വലിയ ബോക്സുകളുടെ നിരവധി കവറുകൾ കണ്ടെത്തി.

സ്ഥാപന ഉടമകൾ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയവും രഹസ്യവുമായ അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട്ടിലെ തെങ്കാശി പാൻപൊളിയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എസ്ഐമാരായ ടി.എം. വിപിൻ, ഹരികൃഷ്ണൻ, എസ്‌സിപിഒ ബൈജു, സിപിഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

District News

വിളക്കുകളും ഓട്ടുരുളിയും കവർന്ന മോഷ്ടാവ് പിടിയിൽ

മലയിൻകീഴ് : ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും കവർന്ന മോഷ്ടാവ് പിടിയിൽ. മലയിൻകീഴ് പെരുകാവ് കണ്ഠൻശാസ്താ ക്ഷേത്രത്തിലെ ചുറ്റുമതിലിനകത്തു കയറി നാലു നിലവിളക്ക്, ഓട്ടുരുളി, ശംഖ് എന്നിവ മോഷ്ടിച്ച വിളവൂർക്കൽ പെരുഞ്ഞാഴി വീട്ടിൽ ദീപു (39) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നാലിനായിരുന്നു സംഭവം.

സമീപത്തെ സിസിടിവിന്ദേശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. മലയിൻകീഴ്, പൂജപ്പുര, ഫോർട്ട്, ആലപ്പുഴ എന്നിവിടങ്ങളിൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷണ വസ്തുക്കൾ കാട്ടാക്കടയിൽ ഒരു ആക്രിക്കടയിൽ വിറ്റത് പൊലീസ് കണ്ടെടുത്തു.

District News

ബീച്ചിൽ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ പ്രതിയെ ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ടുകൊച്ചി കുമ്മിണി പറമ്പില്‍ മനോജിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Kerala

മദ്യം വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, പ്രതികള്‍ പിടിയില്‍

കൊച്ചി: പള്ളുരുത്തിയില്‍ മദ്യം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ പ്രിന്‍സ്, കെ.ജെ. ഗോകുല്‍ എന്നിവരാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശിയായ സജീറിനാണ് കുത്തേറ്റത്.

ഇന്നലെ വൈകീട്ടോടെ പള്ളുരുത്തിയിലെ നമ്പ്യാപുരത്തിനടുത്തുള്ള ഒരു സ്വകാര്യ ബാറിലായിരുന്നു സംഭവം. പ്രതികള്‍ സജീറില്‍ നിന്നും 500 രൂപയുടെ മദ്യം വാങ്ങിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. സജീര്‍ വിസമ്മതിച്ചതോടെ 500 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു.

പണം നല്‍കാനും വിസമ്മതിച്ചതോടെ ബാറിന് വെളിയില്‍വെച്ച് സജീറിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിലും നെഞ്ചിലും സജീറിന് പരിക്കേറ്റിട്ടുണ്ട്. കഴുത്തിന് നേരെയും കത്തി വീശി.

പരിക്കേറ്റ സജീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചി പോലീസ് പ്രതികളെ വീടുകളിലെത്തി അറസ്റ്റ് ചെയ്തത്.

Kerala

പറക്കുന്നതിനിടെ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; മലയാളി പിടിയിൽ

കൊച്ചി: ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ജംഷീർ എന്ന യുവാവാണ് വിമാനത്തിന്‍റെ വിൻഡോ പാനൽ കേടുവരുത്തുകയും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇയാളെ മറ്റു യാത്രക്കാർ തടഞ്ഞതിനാൽ വൻ അ‌പകടം ഒഴിവായി.

ബുധനാഴ്ച രാത്രി ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിന്‍റെ വിമാനത്തിലാണ് സംഭവം. ഇരിപ്പിടത്തിനോട് ചേർന്ന വിൻഡോയുടെ പാനലാണ് ജംഷീർ തകർത്തത്.

വിൻഡോയ്ക്ക് പല പാളികൾ ഉള്ളതിനാൽ അ‌പകടമുണ്ടായില്ല. തുടർന്ന് ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സഹയാത്രികർ യുവാവിനെ തടഞ്ഞുവച്ചത്.

വിമാനം ലാൻഡ് ചെയ്യാൻ അ‌രമണിക്കൂർ ബാക്കിയുള്ളപ്പോഴായിരുന്നു യുവാവിന്‍റെ പരാക്രമം. സഹയാത്രികർ ഇയാളെ തടഞ്ഞുവച്ച് സിഐഎസ്എഫിനെ ഏൽപിച്ചു. നെടുമ്പാശേരി പോലീസിന് കൈമാറിയ ജംഷീറിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

District News

ആലുവയിൽ രണ്ട് ബംഗ്ലാ പൗരൻമാർ അറസ്റ്റിൽ

ആലുവ: അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ ആലുവയിൽ അറസ്റ്റിൽ. പുളിഞ്ചോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരെയാണ് ആലുവ പൊലിസ് ആണ് അറസ്റ്റ് ചെയ്തത്.

സ്വന്തം പൗരത്വം മറച്ചുവച്ച് ഇന്ത്യക്കാരെന്ന രീതിയിൽ താമസിച്ചു വരികയായിരുന്നു ഇവർ. റോണി 15 വർഷമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദിൽ താമസിച്ച് വരുന്നു. ഒമ്പത് മാസം മുമ്പാണ് കേരളത്തിലെത്തിയത്. ഷക്കീൽ പത്ത് വർഷം മുമ്പാണ് പശ്ചിമ ബംഗാളിൽ എത്തിയത്. നാല് മാസം മുമ്പാണ് കേരളത്തിലെത്തിയത്. ഇവരിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ ലഭിച്ചു.

District News

ബാറിലെ സംഘട്ടനംരണ്ടു ‌പേർ പിടിയിൽ

പിറവം: ടൗണിൽ ബാറിലെ കാർ ഷെഡിലുണ്ടായ സംഘടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മൂക്കിന് സാരമായി പരിക്കേറ്റ പിറവം ചക്കാലക്കൽ ബിബിൻ ജോസിനെ (39) എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒപ്പമുണ്ടായിരുന്ന മാമലക്കവല മധുരയിൽ അലക്സ് (38) പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ പാഴൂർ സ്വദേശികളായ വിഷ്ണു, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായ മറ്റൊരു യുവാവിനു വേണ്ടി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞദിവസം രണ്ടിന് രാത്രി 11.30-ഓടെ ‌യാണ് സംഭവം. മഴയായതിനാൽ ബാറിന്‍റെ കാർ ഷെഡിൽ നിന്നപ്പോഴാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പരിക്കേറ്റവർ മൊഴി നൽകിയിരിക്കുന്നത്.

District News

ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവംഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശി ജിന്‍സ് മാത്യു (42) ആണ് അറസ്റ്റിലായത്.

ജൂലൈ 21ന് പുലര്‍ച്ചെയായിരുന്നു അപകടം. കുണ്ടന്നൂര്‍ വില്ലിംഗ്ടണ്‍ ഐലന്‍ഡ് റോഡിലൂടെ അശ്രദ്ധമായി വന്ന ടാങ്കര്‍ ലോറി എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ എളംകുളം സ്വദേശി മനോഷ് (51) ആണ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് എറണാകുളം സൗത്ത് പൊലിസ് കേസെടുത്തിട്ടുള്ളത്.

Kerala

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഉള്ളൂർ: പോക്സോ കേസിൽ യുവാവിനെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. പേട്ട പാറ്റൂർ സ്വദേശി അമൽ (23) ആണ് അറസ്റ്റിലായത്. പാറ്റൂരിൽ താമസിക്കുന്ന 14 വയസുകാരിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പെൺകുട്ടിയുമായി പരിചയപ്പെട്ട അമൽ കുട്ടിയെ സ്ഥലത്ത് നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ രക്ഷിതാക്കൾ പേട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ പാറ്റൂരിലെ വീട്ടിൽനിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. പോലീസിന്‍റെ നിർദ്ദേശപ്രകാരം പെൺകുട്ടിയെ സുരക്ഷിത താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പേട്ട സിഐയും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.

Kerala

അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം; യൂട്യൂബര്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കി. നിഹാദിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്നാണ് ഉത്തരവ്.

എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അത് ചൂണ്ടിക്കാട്ടി കേസില്‍ കുറ്റപത്രം നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി. അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ചെന്ന കേസില്‍ ആലുവ സൈബര്‍ റൂറല്‍ പോലീസാണ് നിഹാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിനിടെ ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. പോലീസ് ഹര്‍ജിയെ എതിര്‍ത്ത് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഈ കേസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

അതിനാല്‍ അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യത്തില്‍ വിടേണ്ടി വരും. നിഹാദ് ഹാജരായാല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുമെന്ന് പോലീസ് വ്യക്തമാക്കി. ഹാജരായില്ലെങ്കില്‍ നോട്ടീസ് അവഗണിച്ചതായി രേഖപ്പെടുത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അറിയിച്ചു.

യുവതിയെ അധിക്ഷേപിച്ച സംഭവത്തില്‍ മഞ്ചേരിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ മറ്റൊരു കേസ് നിഹാദിനെതിരെയുണ്ട്. ഈ കേസില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്നാകാം യൂട്യൂബര്‍ ഒളിവില്‍ തുടരുന്നത് എന്നാണ് പോലീസിന്‍റെ നിഗമനം.

Latest News

Corehub Up