x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവികുളം മേഖലയിൽ മഴയ്ക്ക് നേരിയ ശമനം


Published: August 4, 2026 04:32 AM IST | Updated: August 4, 2026 04:32 AM IST

മഴക്കാലമായതോടെ ആർത്തിരമ്പുന്ന അടിമാലി വാളറ വെള്ളച്ചാട്ടം

അടിമാലി: ദേവികുളം മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ പകൽസമയത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്‍റെ നിയന്ത്രണങ്ങൾ തുടരുകയാണ്.മഴ ശക്തമായതിനെത്തുടർന്ന് ദേശീയപാത 85ൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ ഗതാഗതനിയന്ത്രണം തുടരും.

ചീയപ്പാറക്ക് സമീപത്ത് ഒരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാനോ വെള്ളച്ചാട്ടം കാണാനോ അനുമതിയില്ല. മിക്ക സമയങ്ങളും ഹൈവേ പോലീസിന്‍റെ പരിശോധനയും ഈ ഭാഗങ്ങളിൽ ഉണ്ടാകും. ഇതുസംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Tags :

Recent News

Corehub Up