x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശങ്കയായി ദേശീയപാതയിലെ അശാസ്ത്രീയ നിര്‍മാണങ്ങള്‍

വെബ്ഡെസ്ക്
Published: September 7, 2026 01:55 AM IST | Updated: September 7, 2026 01:55 AM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: അത്യാധുനിക രീതിയുള്ള ദേശീയപാത നിര്‍മാണമാണെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവകാശപ്പെടുന്നത്. പക്ഷേ ചിലയിടങ്ങളില്‍ ഒരു ദീര്‍ഘവീക്ഷണവുമില്ലാതെ, പാതയോരങ്ങളില്‍ താമസിക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ, വാഹന യാത്രക്കാരുടെ സുരക്ഷ മാനിക്കാതെ എങ്ങനെയും ദേശീയപാത നിര്‍മിക്കുകയെന്നതാണ് കരാര്‍ കമ്പനിയുടെ ലക്ഷ്യമെന്നു തോന്നിപ്പിക്കുന്നതാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിഷയങ്ങള്‍.

ദേശീയപാത 66 വികസനത്തിന്‍റെ ഭാഗമായുള്ള രാമനാട്ടുകര-വെങ്ങളം, വെങ്ങളം-അഴിയൂര്‍ (വടകര) റീച്ചുകളിലെ അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വടകര ഭാഗങ്ങളിലും കോഴിക്കോട് ബൈപാസ് പരിസരങ്ങളിലുമാണ് പ്രധാനമായും നിര്‍മാണ അപാകതകളുള്ളതായി ആക്ഷേപമുള്ളത്.

വടകര ടൗണ്‍ ഭാഗത്ത് നിര്‍മിക്കുന്ന വലിയ ഫ്‌ളൈ ഓവറിന്‍റെ തൂണുകളിലേക്ക് ഗര്‍ഡറുകള്‍ കൃത്യമായി അമര്‍ന്ന് ഇരിക്കുന്നില്ല. ഇത് നിര്‍മാണത്തിലെ ഗുരുതരമായ സാങ്കേതിക പിഴവാണെന്നാണ് ആരോപണം. വടകര-അഴിയൂര്‍ മേഖലകളില്‍ സര്‍വീസ് റോഡുകള്‍ അശാസ്ത്രീയമായി ഉയര്‍ത്തിയത് കാരണം സമീപത്തെ നിരവധി വീടുകളുടെയും സ്ഥാപനങ്ങളുടെയും വഴി പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം സംജാതമാകുകയും ചെയ്തു.

മീത്തലെ മുക്കാളി, പഴങ്കാവ് ഫയര്‍ റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ പാതയ്ക്കായി മണ്ണെടുത്ത സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. മണ്ണിടിച്ചില്‍ തടയാന്‍ സോയില്‍ നെയ്‌ലിംഗിന് ഉപയോഗിച്ച കമ്പികള്‍ സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ കിണറുകളിലേക്ക് വരെ തുളച്ചുകയറിയ അവസ്ഥയിലാണ്. വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, കരിമ്പനപ്പാലം എന്നിവിടങ്ങളില്‍ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ദേശീയപാതയ്ക്കായി തോട്ടില്‍ നിര്‍മിച്ച തൂണുകള്‍ സ്വാഭാവിക ജലമൊഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്.

അശാസ്ത്രീയമായ എക്‌സിറ്റുകള്‍

രാമനാട്ടുകര-വെങ്ങളം ബൈപാസ് റീച്ച് തുറന്നുകൊടുത്തെങ്കിലും പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ എക്‌സിറ്റുകളും ഗതാഗതക്കുരുക്കുമാണ് ഈ റീച്ചില്‍ പ്രധാന തലവേദന. ജംഗ്ഷനുകളോട് ചേര്‍ന്ന് സര്‍വീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന എക്‌സിറ്റുകള്‍ നിര്‍മിച്ചത് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.

ആറുവരിപ്പാതക്ക് വീതിയുണ്ടെങ്കിലും പല പ്രധാന കേന്ദ്രങ്ങളിലും സര്‍വീസ് റോഡുകള്‍ക്ക് ആവശ്യത്തിന് വീതിയില്ല. ചില ഭാഗങ്ങളില്‍ പ്രാദേശിക സമ്മര്‍ദത്തെത്തുടര്‍ന്ന് അനുവദിച്ച താത്കാലിക ഡിവൈഡര്‍ ഗ്യാപുകളും അശാസ്ത്രീയമായ യൂടേണുകളും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Tags : Concern Unscientific Construction NationalHighway RoadAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up