x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭക്ഷണവിതരണത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ ഭൂമികൈയേറ്റം അനുവദിക്കില്ല: മന്ത്രി കെ. മുരളീധരന്‍

വെബ്ഡെസ്ക്
Published: July 21, 2026 12:18 AM IST | Updated: July 21, 2026 12:18 AM IST

ആരോഗ്യമന്ത്രി കെ. മുരളീധരന്‍.

തിരുവനന്തപുരം: പൊതിച്ചോറ് വിതരണത്തിന്‍റെ മറവില്‍ ആരോഗ്യവകുപ്പിന്‍റെയും ആശുപത്രികളുടെയും ഓഫീസുകളുടെയും ഭൂമി കൈയേറാന്‍ ആരെയും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂന്നാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും എന്‍ഡോവ്‌മെന്‍റും ആയിരംപേരുടെ രക്തദാന പരിപാടിയുടെ ലോഗോ പ്രകാശനവും തിരുവനന്തപുരത്ത് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രികള്‍ കൈയേറാനും വളപ്പിലെ ഭൂമികള്‍ കൈയടക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരേയാണ് ബാനറുകളും കൊടിതോരണങ്ങളും ഒഴിവാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടത്.

ഭക്ഷണം കൊടുക്കുന്നതിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഭക്ഷണം ആര്‍ക്കും കൊടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags : acquisition food distribution KMuralidharan land Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up