x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നമ്മൾ എങ്ങനെ ഇങ്ങനെ തോറ്റു? തെരഞ്ഞെടുപ്പു തോൽവി ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന കമ്മിറ്റിയോഗം ഇന്നു കോഴിക്കോട്ട്

സ്വന്തം ലേഖകന്‍
Published: September 13, 2026 02:06 AM IST | Updated: September 13, 2026 02:06 AM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടികള്‍ വിലയിരുത്തുന്നതിനും, ജനവിശ്വാസം തിരിച്ചുപിടിക്കുന്നതിനുള്ള തിരുത്തൽ നടപടികൾ ചർച്ച ചെയ്യാനും സിപിഎമ്മിന്‍റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട്ട് ആരംഭിക്കും.

കേരളത്തിലെ സിപിഎം ചരിത്രത്തിൽ ഇതാദ്യമായാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കുന്നത്. കോഴിക്കോട് -കണ്ണൂര്‍ റോഡിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു സമീപത്തെ എകെജി ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നേതാക്കള്‍ അറിയിച്ചു.

നേതാക്കള്‍ ഇന്നലെ രാത്രിയോടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിത്തുടങ്ങി. മൂന്ന് ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. 15ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സമാപിക്കുന്ന പൊതുറാലിയോടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സമാപിക്കും.

ഒരു ലക്ഷത്തോളം ആളുകൾ റാലിയിൽ പങ്കെടുക്കും. ബ്രാഞ്ച് തലം മുതൽ നടന്ന ചർച്ചകളിലൂടെ ജനങ്ങളിൽനിന്ന് നേരിട്ട് ലഭിച്ച ഇരുപതിനായിരത്തിലധികം അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ടാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.

സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് രാഷ്‌ട്രീയ പ്രതിസന്ധികളെ മറികടക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാല്‍, നിലവില്‍ നേതാക്കള്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും ശൈലി വിമര്‍ശനങ്ങളും ചര്‍ച്ചചെയ്യാതിരിക്കാനാവില്ല. 

ഈ ചര്‍ച്ചകള്‍ ഏതറ്റം വരെ പോകുമെന്നും നേതാക്കള്‍ വിമര്‍ശനങ്ങളെ എങ്ങനെ സ്വീകരിക്കുമെന്നുമാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ-ബഹുജന സംഘടനകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടെ 307 പേരാണ് ഈ നിർണായക യോഗത്തിൽ പങ്കെടുക്കുന്നത്.

സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും തമ്മിൽ രണ്ടുദിവസത്തെ ചർച്ചകൾക്കുശേഷം തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് യോഗം ചർച്ച ചെയ്യുമെന്ന് വിപുലീകൃത കമ്മിറ്റി സംഘാടക സമിതി അധ്യക്ഷന്‍ പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഇതിനകം പ്രസിദ്ധീകരിച്ചിരുന്നു. വരും മാസങ്ങളിൽ ജില്ലാ കമ്മിറ്റികളും തുടർചർച്ചകൾ നടത്തുമെന്ന് റിയാസ് അറിയിച്ചിട്ടുണ്ട്.

Tags : Kozhikode CPM ElectionDefeat Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up