x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രികളില്‍ പ്രാഥമിക അര്‍ബുദ ചികിത്സ ആരംഭിക്കും: മുഖ്യമന്ത്രി


Published: February 10, 2026 01:46 AM IST | Updated: February 10, 2026 01:46 AM IST

കളമശേരി: താലൂക്ക് ആശുപത്രികളികളിലടക്കം സര്‍ജറി, ഇഎന്‍ടി, ഗൈനക്കോളജി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ സംയോജിപ്പിച്ച് പ്രാഥമിക അര്‍ബുദ ചികിത്സ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതുവഴി രോഗികളെ വിദൂര ചികിത്സാകേന്ദ്രങ്ങളിലേക്കു റഫര്‍ ചെയ്യേണ്ട സാഹചര്യം കുറയ്ക്കാനും ചികിത്സയുടെ പ്രാരംഭഘട്ടം തദ്ദേശീയമായി കൈകാര്യം ചെയ്യാനും സാധിക്കുമെന്നും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്തു ശ്രദ്ധേയമായ നേട്ടങ്ങള്‍ സംസ്ഥാനത്തിനു കൈവരിക്കാനായെങ്കിലും വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ജീവിതശൈലീ രോഗഗണത്തിലാണ് കാന്‍സര്‍.

റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്. രോഗമുണ്ടായ ശേഷമുള്ള ചികിത്സയ്ക്കു പകരം പ്രതിരോധത്തിനും നേരത്തേയുള്ള രോഗനിര്‍ണയത്തിനുമാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇവകൊണ്ടു മാത്രം കാന്‍സറിനെ പ്രതിരോധിക്കാനാകില്ല. ഇതിന് ബഹുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഉമാ തോമസ്, ആന്‍റണി ജോണ്‍, കെ. ബാബു, കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags : Primary cancer treatment hospitals Chief Minister Pinarayi vijayan

Recent News

Corehub Up