x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി പദവിയിലെ തർക്കം 'പ്രസവവേദന' പോലെ; എല്ലാം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ടി. സിദ്ദിഖ്


Published: May 16, 2026 11:23 AM IST | Updated: May 16, 2026 02:39 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിനകത്തുണ്ടായ തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും പാർട്ടി നേതൃത്വവും എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി പദവി നിഷേധിക്കപ്പെട്ടതിൽ രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തിയെക്കുറിച്ചും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയതിനെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളെ സിദ്ദിഖ് പ്രസവവേദനയുമായാണ് ഉപമിച്ചത്.

"ഒരു പ്രസവത്തെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമായിരിക്കാം. എന്നാൽ ഒരു അമ്മയ്ക്ക് കഠിനമായ മാനസികവും ശാരീരികവുമായ വേദനകളിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ചർച്ചകളും ആസൂത്രണങ്ങളും നടക്കുന്നുണ്ട്. നല്ലൊരു കുഞ്ഞിന്‍റെ ജനനം ഉറപ്പാക്കാനുള്ള ശ്രമമാണിത്- ടി. സിദ്ദിഖ് വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags : t siddique congress

Recent News

Corehub Up