Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അർജന്റീന ഫാൻസിന്റെ കഥയുമായ് മിഥുൻ മാനുവൽ
മലയാളസിനിമ ഏറെ പ്രതീക്ഷയോടെ നോക്കുന്ന യുവസംവിധായനാണ് മിഥുൻ മാനുവൽ തോമസ്. നാലു സിനിമകളാണ് മിഥുന്റേതായി ഇതുവരെ എത്തിയത്. എങ്കിലും ഇരുത്തം വന്ന ഒരു സംവിധാ യകന്റെ കൈത്തഴക്കം തന്റെ സിനിമകളിൽ പ്രകടമാക്കാൻ മിഥുനു കഴിഞ്ഞിട്ടുണ്ട്.
വൈവിധ്യമാർന്ന പ്രമേയങ്ങളും അവയുടെ ആവിഷ്കാര രീതിയുമെല്ലാം ഈ ചെറുപ്പക്കാരനിൽ വലിയ പ്രതീക്ഷ നൽകുന്നു. ആട്, ആൻ മരിയ കലിപ്പിലാണ്, അലമാര, ആട്-2 എന്നീ സിനിമകളിൽ ആട് 2 നേടിയ വൻ സ്വീകാര്യതയിലൂടെ താരമൂല്യമുള്ള സംവിധായകനായി മാറി മിഥുൻ. അർജന്റീന ഫാൻസ് ഇൻ കാട്ടൂർകടവ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മിഥുൻ ഇപ്പോൾ. തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു, ഈ യുവ സംവിധായകൻ...
ആട് 2-വിന്റെ മെഗാ വിജയത്തിനു ശേഷം പുതിയ ചിത്രവുമായി എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ?
വളരെ ലളിതമായി പറയുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് അർജന്റീന ഫാൻസ് ഇൻ കാട്ടൂർ കടവ്. മലയാളത്തിലെ എണ്ണം പറഞ്ഞ ചെറുകഥാകൃത്തുക്കളിൽ ഒരാളായ അശോകൻ ചെരുവിൽ ഒരു ആഴ്ചപ്പതിപ്പിൽ എഴുതിയ കഥയുടെ അതേ പേരിലുള്ള ചലച്ചിത്ര ആവിഷ്കാരമാണ് അർജന്റീന ഫാൻസ് ഇൻ കാട്ടൂർ കടവ്. അതു ഫുട്ബോൾ ആരാധകരുടെ കഥയാണ്. കഥ വായിച്ചപ്പോൾ തന്നെ അതിൽ ഒരു സിനിമയുണ്ടെന്ന് എനിക്കു തോന്നി. ഞാനും വലിയൊരു ഫുട്ബോൾ ആരാധകനാണ്. ലോകകപ്പ് വരുന്ന സമയത്ത് തോരണം കെട്ടാനും ചേരിതിരിഞ്ഞു നമ്മുടെ ടീമിനു ജയ് വിളിക്കാനും പോയിട്ടുള്ളതാണ് ഞാനും.
താരനിരയിൽ കാളിദാസിനൊപ്പം ഒരുപിടി പുതുമുഖങ്ങളുമുണ്ടല്ലോ?
ചിത്രത്തിനു മൊത്തത്തിൽ ഫ്രഷ് ഫീൽ കിട്ടാൻ വേണ്ടിയാണ് പുതുമുഖങ്ങളെ ഓഡീഷൻ ചെയ്തെടുക്കുന്നത്. ഇവരിൽ പ്രേക്ഷകർക്കു പരിചിതനായി എത്തുന്നത് തീവണ്ടി ഫെയിം സഫറാണ്. ഞാനും സഫറും മുന്‍പ് ഷോർട് ഫിലിമിൽ ഒന്നിച്ചു വർക്ക് ചെയിതിട്ടുള്ളതാണ്. ബാക്കി എല്ലാവരും പുതിയ ആൾക്കാരാണെന്നു പറയാം. കാളിദാസ് ജയറാമിന്റെ പ്രായവും ഗെറ്റപ്പ് ചെയ്ഞ്ചുകളുമാണ് ചിത്രത്തിലേക്കു പരിഗണിക്കാൻ കാരണം. വളരെ സ്വീറ്റ് പയ്യനെയാണു കാളിദാസ് അവതരിപ്പിക്കുന്നത്.
ഓഡീഷനിലൂടെ വലിയൊരു നിര പുതു മുഖങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്. വലിയൊരു തയാറെടുപ്പ് ഉണ്ടാ യിരുന്നോ?
സത്യത്തിൽ ഇതിന്റെ പ്ലോട്ട് മാത്രമേ ചെറുതായി ഉള്ളു. പ്രമേയപരമായി ചെറുതെങ്കിലും അതിന്റെ കാൻവാസ് വളരെ വലുതാണ്. മൂന്നു കാലഘട്ടത്തിലെ ഫുട്ബോൾ ലോകകപ്പ് ചിത്രത്തിലെത്തുന്നുണ്ട്.
കുറ ച്ചു പോർഷൻ കഥ നടക്കുന്നത് ദുബാ യിലാണ്. ഒരു ഗ്രാമത്തിനെ മുഴുവൻ ചിത്രത്തിൽ കാണിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ നാൽപതോളം കഥാ പാത്രങ്ങൾക്കായി ഓഡീഷൻ നടത്തി, അവർക്കു ട്രെയിനിംഗ് കൊടുത്താണ് ഈ ഷൂട്ടിംഗിലേക്കു എത്തുന്നത്.
കരിയറിലേക്കു നോക്കുന്പോൾ തിരക്കഥാകൃത്തായുള്ള തുടക്കം. ഇപ്പോൾ മെഗാ വിജയം നേടിയ ചിത്രത്തിന്റെ സംവിധായകനായി മുൻ നിരയിൽ. എങ്ങനെയായിരുന്നു സഞ്ചാരം?
മറ്റൊരു പരിചയവുമില്ലാതെ തിരക്കഥാകൃത്തായാണ് ഞാൻ സിനിമയിലേക്കു എത്തുന്നത്. സിനിമ വളരെ വലിയ പാഷനായിരുന്നു. തിരക്കഥ എഴുതി കുറച്ച് അലഞ്ഞു. അതിനിടയിലാണ് അജു വർഗീസിനെ പരിചയപ്പെടുന്നത്. പിന്നെ അജു മുഖേന കുറച്ചു പേരെ പരിചയപ്പെട്ടു.
അങ്ങനെയാണ് ഓം ശാന്തി ഓശാന നടക്കുന്നത്. അതിനു ശേഷം ഒരു ഷോർട് ഫിലം ചെയ്യാം എന്നതായിരുന്നു പ്ലാൻ. അതായിരുന്നു ആട്. എന്നാൽ അതു ഷോർട് ഫിലിമാക്കാതെ, അതൊരു വലിയ സിനിമയാക്കി ചെയ്യാൻ പറഞ്ഞത് സുഹൃത്തായ വിജയ് ബാബുവും അജു വർഗീസുമൊക്കെ ചേർന്നാണ്. അതാര് സംവിധാനം ചെയ്യും എന്ന ചോദ്യം ഉയർന്നപ്പോൽ നീ തന്നെ സംവിധാനം ചെയ്യ് എന്ന തീരുമാനവും അവരാണ് എന്നോട് പറയുന്നത്. അങ്ങനെയാണ് ഞാൻ സംവിധായകനാകുന്നത്.
സംവിധാനം ചെയ്ത ആദ്യ ചിത്രം പരാജയം സംഭവിച്ചപ്പോൾ എന്തു തോന്നി?
പരാജയം എന്നത് എപ്പോഴും വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ് എല്ലാവർക്കും. ആദ്യ ചിത്രം പരാജയപ്പെട്ടപ്പോൾ കോണ്‍ ഫിഡൻസ് പകുതിയായി. എങ്കിലും സിനിമ ചെയ്യുക എന്നതാണ് നമ്മുടെ എന്നത്തേയും ആഗ്രഹം. അങ്ങനെയാണ് മറ്റൊരു കഥയുമായി എത്തുന്നത്. ആൻ മരിയ കലിപ്പിലാണ് പ്രേക്ഷകർ സ്വീകരി ച്ചപ്പോൾ അലമാര താഴെപ്പോയി. പിന്നീട് ആട് 2 വലിയ വിജയമായി മാറി.
കരിയറിനെ മാറ്റിമറിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രത്തെ കണ്ടെത്തുന്നത്?
അങ്ങനെയൊരു ആളെ എനിക്കു മുൻ പരിചയമൊന്നുമില്ല. നമ്മുടെ നാട്ടിലും വടംവലി മത്സരത്തിന് ആൾക്കാരെത്തുന്നതാണ് ആകെ നമുക്കറിയാവുന്നത്. അതു കൊണ്ടുതന്നെ ഒരു റഫറൻസും ഈ കഥാപാത്രത്തിനില്ലായിരുന്നു.
നമ്മുടെ ഒരു സുഹൃത്തിനോട് മറ്റൊരാൾ പറഞ്ഞ യാത്രാനുഭവത്തിൽ നിന്നുമാണ് ആട് എന്ന സിനിമയുടെ ത്രെഡ് കിട്ടുന്നത്. അവിടെ നിന്നും എഴുതി വന്നപ്പോഴാണ് ഷാജി പാപ്പനും ഒപ്പം കുറേ സഞ്ചാരികളുമൊക്കെയായി കഥ വികസിച്ചത്.
മിഥുൻ മാനുവൽ എന്ന സംവിധായകൻ ന്യൂ ജനറേഷൻ തരംഗത്തിൽ എത്തിയ ആളാണ്. എന്നാൽ താങ്കളുടെ സിനിമകൾ നമുക്കു പരിചിതമായ സിനിമ വഴികളിലൂടെയുള്ളതാണല്ലോ?
ചിലപ്പോൾ എന്നെ സ്വാധീനിച്ചിട്ടുള്ള സിനിമകൾ അങ്ങനെയുള്ളവ ആയതിനാലാണ്. സത്യൻ അന്തിക്കാട് സാറിന്റെയും ലോഹിതദാസ് സാറിന്റെയും രണ്‍ജി പണിക്കർ സാറിന്റെയുമൊക്കെ തിരക്കഥകളുടെ വലിയൊരു ആരാധകനാണ് ഞാൻ.
നമ്മൾ കാണുന്നതും വായിച്ചറിയുന്ന തുമൊക്കെ തനി നാടനോ മണ്ണിന്റെ മണമുള്ളതോ നമുക്കു പരിചയമുള്ളതോ ആയ കഥാ പാത്രങ്ങളാണ്. ഓം ശാന്തി ഓശാ നയിലും ആടിലും ആൻ മരിയയിലും അലമാരയിലും പുതിയ ചിത്രത്തി ലുമടക്കം നമുക്കു ചുറ്റുപാടുമുള്ള ലോകത്തിൽ നിന്നുമുള്ള പ്രമേയത്തിൽ വന്ന സിനിമകളാണ്. എന്നാൽ നാളെ ഒരു നഗര പശ്ചാത്തലത്തിലുള്ള സിനിമ ചെയ്യില്ല എന്നല്ല, അതും ചെയ്യുമായിരിക്കും. പക്ഷേ, കൂടുതൽ ഇഷ്ടം ഇത്തരം സിനിമകൾ ചെയ്യാനാണ്.
സിനിമകളുടെ പേരു നൽകുന്പോൾ ഏറെ കൗതുകമുള്ള തെരഞ്ഞെടുപ്പ് വരുന്നത്?
അതു യാദൃച്ഛികമായി സംഭവി ക്കുന്നതാണ്. എന്റെ ചിത്രങ്ങളൊക്കെ തുടങ്ങിയത് എ എന്ന ഇംഗ്ലീഷ് അക്ഷരമാലയിലാണ്. എ പടങ്ങളുടെ സംവിധായകൻ എന്നു സുഹൃത്തുക്കളൊക്കെ പറയാറുണ്ട്. അതിൽ ഒരു മാറ്റം വേണം എന്ന തോന്നലിൽ അടുത്ത സിനിമ ചെയ്യാൻ തുടങ്ങുന്പോഴാണ് ഈ ചിത്രം വരുന്നത്. അതും എയിൽ തുടങ്ങുന്നതായി മാറി.
ആട്-2 പോലെ വന്പൻ സിനിമ ഒരുക്കിയ താങ്കളിൽ നിന്നും സൂപ്പർസ്റ്റാർ ചിത്രമാണ് അടുത്തതായി പ്രേക്ഷകർ പ്രതീക്ഷിച്ചത്. അനൗണ്‍സ് ചിത്രങ്ങൾ?
കോട്ടയം കുഞ്ഞച്ചൻ 2 ആണ് അനൗണ്‍സ് ചെയ്ത ചിത്രം.അതിന്റെ രചന നടക്കുന്നതേയുള്ളു. ഞാൻ തന്നെയാണ് എഴുതുന്നത്. വളരെ പ്രതീക്ഷയുള്ള സിനിമയാണത്. പലർക്കും കണ്‍വിൻസിംഗ് ആകുന്ന രീതിയിൽ ആ ചിത്രം ഒരുക്കണം. എന്നിട്ടു മാത്രമേ നമ്മൾ ആ സിനിമ തുടങ്ങുകയുള്ളു. ജയസൂര്യയുടെ ടർബോ പീറ്ററും പിന്നാലെ എത്തുന്നുണ്ട്.
ഷാജി പാപ്പനെപ്പോലെ ടർബോ പീറ്ററായി ജയസൂര്യ എന്ന നടനിൽ നിന്നും വീണ്ടുമൊരു മാസ് കഥാപാത്രത്തെ പ്രതീക്ഷിക്കാമോ?
ടർബോ പീറ്റർ ഷാജി പാപ്പനെ പോലെയുള്ളൊരു കഥാപാത്രമല്ല. മാസ് ആണ് എന്നാൽ ഒരു കോമഡി ത്രില്ലർ സ്വഭാവത്തിലാണ് ആ കഥാപാത്രം പോകുന്നത്.
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top