Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമിഴിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ന്നയാള്‍ ആ കൊലക്കേസില്‍ അറസ്റ്റിലായിരുന്നു എന്നറിയുമ്പോള്‍ സംശയമകലും. ആ കേസ് അദ്ദേഹത്തിന്റെ കരിയറും ജീവിതംതന്നെയും തുലച്ചുവെന്നു കേള്‍ക്കുമ്പോള്‍ വിധിയെന്നു ദീര്‍ഘശ്വാസമെടുക്കും. അതാണ് എം.കെ. ത്യാഗരാജ ഭാഗവതരുടെ കഥ, അമ്പരപ്പിക്കുന്ന ജീവിതകഥ. 1910 മാര്‍ച്ച് ഒന്നിന് പഴയ തഞ്ചാവൂര്‍ ജില്ലയിലെ മയിലാടുംതുറൈയിലാണ് (അന്നത്തെ മായാവാരം) അദ്ദേഹത്തിന്റെ ജനനം.
സ്വര്‍ണപ്പണിക്കാരനായിരുന്ന കൃഷ്ണസ്വാമി ആചാരിയുടെ മൂത്ത മകന്. പിതാവിന്റെ മരണശേഷം കുടുംബം തിരുച്ചിറപ്പള്ളിയിലേക്കു മാറി. അവിടെ ഒരു സ്കൂളില്‍ ചേര്‍ത്തെങ്കിലും ത്യാഗരാജന് പഠിപ്പിനു പകരം പാട്ടിനോടായിരുന്നു കമ്പം. പഠിക്കാന്‍ ഇഷ്ടമില്ലാഞ്ഞും പാടുമ്പോള്‍ പിതാവ് ശാസിക്കുന്നതു ഭയന്നും വീട്ടില്‍നിന്ന് ഓടിപ്പോയ ചരിത്രംതന്നെയുണ്ട് മുമ്പ്. അന്നു പിതാവ് കണ്ടുപിടിച്ചു തിരിച്ചെത്തിക്കുകയായിരുന്നു. അദ്ദേഹം അന്വേഷിച്ചു ചെല്ലുമ്പോള്‍ കഡപ്പ പട്ടണത്തില്‍ തെലുങ്കരായ ഒരു കൂട്ടം ശ്രോതാക്കള്ക്കുമുന്നിലിരുന്നു പാടുകയാണ് ത്യാഗരാജന്.
പാട്ടുകാരനാവുകയെന്നത് അന്നത്തെക്കാലത്ത് ഒരു മാന്യതയുള്ള തൊഴിലായി കരുതപ്പെട്ടിരുന്നില്ലെങ്കിലും പിതാവിന്റെ അനുതാപവും പിന്തുണയും ക്രമേണ ത്യാഗരാജനു കിട്ടി. അങ്ങനെ ഭജനുകള്‍ പാടിത്തുടങ്ങി.അമച്വര്‍ നാടക സംഘമായ രസിക രഞ്ജന സഭയുടെ സ്ഥാപകന്‍ നടേശ അയ്യരാണ് ത്യാഗരാജനെ സ്റ്റേജില്‍ കയറ്റിയത്. ഹരിശ്ചന്ദ്ര നാടകത്തില്‍ ലോഹിതദാസന്റെ വേഷമായിരുന്നു. നാടകം വിജയമായി. അഭിനയത്തോടൊപ്പം പാട്ടിലും ത്യാഗരാജന് ശ്രദ്ധവച്ചു. വിഖ്യാതനായ വയലിനിസ്റ്റ് മധുരൈ പൊന്നു അയ്യങ്കാറിന്റെ കീഴില്‍ ആറു വര്‍ഷക്കാലം കര്‍ണാടക സംഗീതം അഭ്യസിക്കുകയും ചെയ്തു. അങ്ങനെ ത്യാഗരാജ ഭാഗവതരുമായി.
സിനിമയിലേക്ക്...
ത്യാഗരാജന് അഭിനയിച്ച പാവലക്കോടി എന്ന നാടകം കണ്ട് ബിസിനസുകാരായ ലക്ഷ്മണ ചെട്ടിയാരും അളഗപ്പ ചെട്ടിയാരും കഥ അതേ പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. കെ. സുബ്രഹ്മണ്യമായിരുന്നു സംവിധായകന്. ത്യാഗരാജനുതന്നെ മുഖ്യവേഷം. അഡയാറില്‍ ഷൂട്ട് ചെയ്ത സിനിമ വന്‍ ജനപ്രീതി നേടി. 1934ല്‍ ആയിരുന്നു ഇത്. അതോടെ ത്യാഗരാജ ഭാഗവതരുടെ സിനിമാ ജീവിതത്തിനു തുടക്കമായി.
പാടി അഭിനയിക്കുന്ന സിനിമകള്‍ വന്നു. 1937 മുതല്‍ 44 വരെയുള്ള കാലംകൊണ്ട് ത്യാഗരാജ ഭാഗവതര്‍ താരപദവിയിലേക്ക് ഉയര്‍ന്നു. എംകെടി എന്ന വിളിപ്പേരും കിട്ടി. സിനിമകള്‍ എല്ലാം ഹിറ്റുകള്‍. 1944ല്‍ പുറത്തിറങ്ങിയ ഹരിദാസ് എന്ന ചിത്രം മൂന്നു വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ക്കു സാക്ഷ്യംവഹിച്ചാണ് മദ്രാസിലെ ബ്രോഡ് വേ തിയറ്റര്‍ വിട്ടത്.
അക്കാലത്ത് ഏറ്റവുമധികം പ്രതിഫലംപറ്റുന്ന നായകനായിരുന്നു ത്യാഗരാജ ഭാഗവതര്‍. നീണ്ട മുടിയും മധുരമായ സ്വരവും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.രചയിതാവ് പാപനാശം ശിവനുമായി ചേര്‍ന്ന് എംകെടി ഒരുക്കിയ ഭക്തിഗാനങ്ങള്‍ സംഗീതപ്രേമികള്‍ ഒരുപാടിഷ്ടത്തോടെയാണ് സ്വീകരിച്ചത്. ഹിറ്റ് ഗാനങ്ങളുടെ നിരതന്നെ അക്കൂട്ടത്തിലുണ്ട്.
കുരുക്കായി കൊലക്കേസ്
സിനിമാ ദൂത് എന്ന പേരില്‍ വാരിക നടത്തിയിരുന്ന കുപ്രസിദ്ധ ഫിലിം ജേർണലിസ്റ്റ് സി.എന്‍. ലക്ഷ്മികാന്തന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ജയിലില്‍ പോകേണ്ടിവന്നത് ത്യാഗരാജ ഭാഗവതരുടെ ജീവിതത്തിന്റെ അസ്തമയത്തിനു തുടക്കമിട്ടു. സിനിമാക്കാരുടെ അണിയറക്കഥകളും ഗോസിപ്പുകളും പ്രസിദ്ധീകരിച്ചിരുന്ന വാരികയായിരുന്നു സിനിമാ ദൂത്. തങ്ങളുടെ കഥകള്‍ വാരികയില്‍ വരാതിരിക്കാന്‍ വലിയ തുക ലക്ഷ്മികാന്തിനു സിനിമാക്കാർ നല്കാറുണ്ടായിരുന്നു.
അതിനിടെ ഭാഗവതരും ഹാസ്യനടനായ എന്‍.എസ്. കൃഷ്ണനും സംവിധായകന് എസ്.എം. ശ്രീരാമലു നായിഡുവും ലക്ഷ്മികാന്തിനെതിരേ അന്നത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വാരികയുടെ ലൈസന്‍സ് റദ്ദാക്കണമെന്നതായിരുന്നു ആവശ്യം. അങ്ങനെ ലൈസന്‍സ് റദ്ദാക്കപ്പെട്ടു.
എന്നാൽ, ലക്ഷ്മികാന്തന്‍ പിന്നീടു മറ്റൊരു മാഗസിന് തുടങ്ങി ഭാഗവതരും കൃഷ്ണനും അടക്കമുള്ളവരെക്കുറിച്ചു കഥകള്‍ ഇറക്കി. സ്വന്തമായി പ്രിന്റിംഗ് പ്രസ് വരെ ലക്ഷ്മികാന്തന്‍ തുടങ്ങിയിരുന്നു. 1944 നവംബറില്‍ ലക്ഷ്മികാന്തന്‍ കുത്തേറ്റു മരിച്ചു. ഇതു പ്രമാദ കേസായി മാറി. സംശയനിഴലില്‍ നിന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ത്യാഗരാജ ഭാഗവതരും കൃഷ്ണനും നായിഡുവും അക്കൂട്ടത്തിലുണ്ടായിരുന്നു.
ജയിൽവാസം
ഹരിദാസ് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞുനില്ക്കുന്ന സമയമാണ്. 12 സിനിമകള്‍ക്കു കരാറൊപ്പിടുകയും ചെയ്തിരുന്നു. അറസ്റ്റും തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തെ ജയില്‍വാസവും ഭാഗവതരുടെ കരിയറിനെയും ജീവിതത്തെയും തകിടം മറിച്ചു. കേസു നടത്താനായി സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നു.
പുനര്വിചാരണയില് കുറ്റം ഒഴിവാക്കപ്പെട്ടു ജയിലില്‍നിന്നു പുറത്തുവന്നെങ്കിലും കാര്യങ്ങളൊന്നും പഴയതുപോലെ ആയില്ല. പിന്നീട് ഏതാനും സിനിമകള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയെങ്കിലും വിജയിച്ചില്ല. എങ്കിലും കച്ചേരികള്‍ക്ക് ആളു കൂടുമായിരുന്നു. അന്ത്യനാളുകള്‍ ഭക്തിയുടെ മാര്‍ഗത്തിലേക്കു തിരിഞ്ഞു. തീര്‍ഥാടന പാതയിലായിരുന്നു പിന്നീടു ജീവിതം. ഇതിനിടെ, രക്തസമ്മര്‍ദവും പ്രമേഹവും അദ്ദേഹത്തെ വലച്ചു.
കച്ചേരികള്‍ക്കിടയില്‍ ഭാഗവതര്‍ സ്വയം ഇന്‍സുലിന്‍ ഇന്ജക്ഷന് എടുക്കുന്നത് അക്കാലത്തു കേള്‍വിക്കാര്‍ക്ക് അദ്ഭുതമായിരുന്നു. അങ്ങനെയിരിക്കേ പൊള്ളാച്ചിയില്‍ ഒരു കച്ചേരിയുടെ അവസാനം പ്രമേഹം മാറുമെന്നു വിശ്വസിപ്പിച്ചു ഭാഗവതര്‍ക്ക് ഒരു മരുന്നു നല്കി. എന്നാല്‍, അത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി.
1959 നവംബര്‍ ഒന്നിന് മദ്രാസ് ജനറല്‍ ആശുപത്രിയില്‍വച്ചു സംഭവബഹുലമായ ആ ജീവിതത്തിന് അന്ത്യമായി. അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് സംസ്കാരച്ചടങ്ങുകള്‍ക്കു സാക്ഷ്യംവഹിക്കാനെത്തിയത്. രണ്ടാമതൊരാള്‍ അറിയാതെ ഒട്ടേറെപ്പേര്‍ക്കു സഹായങ്ങള്‍ നല്കിയ വ്യക്തിയായിരുന്നു അദ്ദേഹം. കടുത്ത ദാരിദ്ര്യം അനുഭവിച്ച ശേഷമായിരുന്നു മരണം. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങള്‍ വിചിത്രം, അല്ലേ..!
ഹരിപ്രസാദ്
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
ത്രില്ലടിപ്പിക്കും ആനക്കല്ല് സഫാരി
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്
വരികൾ തരൂ.., ഞാൻ ഈണമുണ്ടാക്കട്ടെ...
ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ
ഗോള്‍ ഗുംബസ് ദക്ഷിണേന്ത്യയിലെ താജ്മഹല്‍
മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവ
ചെലവൂർ വേണു ആ കാലത്തിന്റെ സൂത്രധാരൻ
മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന
കോട്ടപ്പാറ: മഞ്ഞിൽ വിരിഞ്ഞ വിസ്മയം
ജില്ല: ഇടുക്കി, വണ്ണപ്പുറം
കാഴ്ച: പ്രകൃതി ദൃശ്യം
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിൽ കാഴ്ചയുടെ വിരുന്
പഞ്ചരഥം, കടുവാ ഗുഹ, വെള്ള ഉരുള
വാസ്തുകലാ വൈഭവത്തിന്റെ ദക്ഷിണേന്ത്യയിലെ ഈറ്റില്ലങ്ങളിലൊന്നാണ് ഈ പുരാനഗരം. ആദി വരാഹ പെരുമാള്‍ ഗുഹാക്ഷേത്രമാണ് പല്ല
ആൽബങ്ങളിൽ മിന്നുംതാരമായി
ആൽബങ്ങളെ ശ്രദ്ധേയമാക്കി പത്തനംതിട്ടയുടെ പ്രിയ ഗായികയുടെ സ്വരമാധുരി ഒഴുകുകയാണ്. അതിനൊപ്പം പാട്ടുവേദികളിലും മിന
എസ്പിബിക്കു മുന്നിൽ തല കുന്പിട്ട് എഐ!
ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊരു ചൊല്ലുണ്ട്. പരമാര്‍ഥമാണ്, ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ഈ ചൊല്ല് ഓര്മയിലെത്തിക്കു
കൺനിറയെ വിക്ടോറിയ ടെര്‍മിനസ്
ദിനം പ്രതി മൂന്നു ദശലക്ഷം ആളുകളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കു ടെര്മിനസിലൂടെ കടന്നുപോവുന്നത്.
ബ്ര
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
ത്രില്ലടിപ്പിക്കും ആനക്കല്ല് സഫാരി
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്
വരികൾ തരൂ.., ഞാൻ ഈണമുണ്ടാക്കട്ടെ...
ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ
ഗോള്‍ ഗുംബസ് ദക്ഷിണേന്ത്യയിലെ താജ്മഹല്‍
മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവ
ചെലവൂർ വേണു ആ കാലത്തിന്റെ സൂത്രധാരൻ
മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന
കോട്ടപ്പാറ: മഞ്ഞിൽ വിരിഞ്ഞ വിസ്മയം
ജില്ല: ഇടുക്കി, വണ്ണപ്പുറം
കാഴ്ച: പ്രകൃതി ദൃശ്യം
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിൽ കാഴ്ചയുടെ വിരുന്
പഞ്ചരഥം, കടുവാ ഗുഹ, വെള്ള ഉരുള
വാസ്തുകലാ വൈഭവത്തിന്റെ ദക്ഷിണേന്ത്യയിലെ ഈറ്റില്ലങ്ങളിലൊന്നാണ് ഈ പുരാനഗരം. ആദി വരാഹ പെരുമാള്‍ ഗുഹാക്ഷേത്രമാണ് പല്ല
ആൽബങ്ങളിൽ മിന്നുംതാരമായി
ആൽബങ്ങളെ ശ്രദ്ധേയമാക്കി പത്തനംതിട്ടയുടെ പ്രിയ ഗായികയുടെ സ്വരമാധുരി ഒഴുകുകയാണ്. അതിനൊപ്പം പാട്ടുവേദികളിലും മിന
എസ്പിബിക്കു മുന്നിൽ തല കുന്പിട്ട് എഐ!
ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊരു ചൊല്ലുണ്ട്. പരമാര്‍ഥമാണ്, ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ഈ ചൊല്ല് ഓര്മയിലെത്തിക്കു
കൺനിറയെ വിക്ടോറിയ ടെര്‍മിനസ്
ദിനം പ്രതി മൂന്നു ദശലക്ഷം ആളുകളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കു ടെര്മിനസിലൂടെ കടന്നുപോവുന്നത്.
ബ്ര
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
Latest News
ഷിരൂർ ദൗത്യം; സാഹചര്യങ്ങൾ പ്രതികൂലം, അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും
നീതി ആയോഗ് യോഗം ഇന്ന്; പ്രതിപക്ഷ മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല
പാരീസ് ഒളിന്പിക്സ് : അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പിലും മോഷണം
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
Latest News
ഷിരൂർ ദൗത്യം; സാഹചര്യങ്ങൾ പ്രതികൂലം, അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും
നീതി ആയോഗ് യോഗം ഇന്ന്; പ്രതിപക്ഷ മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല
പാരീസ് ഒളിന്പിക്സ് : അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പിലും മോഷണം
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top