ഷീന മിസ് എന്ന ശ്രുതി
ബോക്സോഫീസിൽ ചലനമില്ലാതെ പോയെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച സൃഷ്ടിച്ചിരിക്കുകയാണ് നോണ്‍സെൻസ് എന്ന ചിത്രം. അതിൽ ഷീന മിസ് എന്ന കഥാപാത്രത്തെ പക്വതയോടെ പകർത്തി മലയാളത്തിൽ തന്‍റെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ശ്രുതി രാമചന്ദ്രൻ എന്ന നായിക.

രഞ്ജിത്ത് ശങ്കറിന്‍റെ പ്രേതം എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രുതി മലയാളത്തിലേക്കു കടന്നു വന്നത്. പിന്നീട് സണ്‍ഡേ ഹോളിഡെ, ചാണക്യതന്ത്രം തുടങ്ങിയ ചിത്രങ്ങൾ. ഈ കാലയളവിൽ മലയാളത്തിനു പുറമെ തമിഴ്. തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായും ശ്രുതി തന്‍റെ പേര് എഴുതിച്ചേർത്തു. ഇപ്പോൾ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ജയസൂര്യക്കൊപ്പം അഭിനയിച്ചതിന്‍റെ ത്രില്ലിലാണ് ഈ നായിക...

ആദ്യ സിനിമയിലേക്ക്

2014-ൽ സംവിധായകൻ രഞ്ജിത്ത് സാറിന്‍റെ ഞാൻ എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സിനിമയിലേക്ക് എത്തുന്നത്. നാരായണി അനൂപിന്‍റെ ഡാൻസ് സ്കൂളിൽ വച്ച് കണ്ടപ്പോൾ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നു രഞ്ജിത്ത് സാർ ചോദിച്ചു. അങ്ങനെയാണ് ദുൽഖർ ചിത്രം ഞാനിൽ എത്തുന്നത്. പിന്നീട് ആർക്കിടെക്‌ട് പഠനം പൂർത്തിയാക്കിയാണ് പ്രേതത്തിലേക്ക് എത്തുന്നത്. പ്രേതത്തിനു ശേഷമാണ് സിനിമയെ സീരിയസായി കണ്ടുതുടങ്ങുന്നത്.

സിനിമ പാരന്പര്യം

എന്‍റെ അപ്പൂപ്പൻ എസ്.കെ. നായർ പരസ്യ കലയിലുണ്ടായിരുന്നു. ചെന്നൈയിൽ നിരവധി സിനിമകളുടെ പോസ്റ്ററൊക്കെ ഡിസൈൻ ചെയ്തിട്ടുള്ള ആളാണ്. അതാണ് ആകെയുള്ള സിനിമ ബാക്ക്ഗ്രൗണ്ട്. ആർക്കിടെക്‌ട് ആവുകയായിരുന്നു ആഗ്രഹം. പിന്നീട് സിനിമയിലേക്കു വന്നപ്പോൾ അതൊരു പുതിയ അനുഭവമായി മാറി. ശേഷം അത് ഇഷ്ടപ്പെട്ട് സിനിമയിൽ സജീവമാവുകയായിരുന്നു.

മികച്ച തുടക്കം

അവതരണത്തിൽ ഏറെ വ്യത്യസ്തതയിലാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ പ്രേതം ഒരുക്കിയത്. ആ സിനിമ ഹിറ്റായപ്പോൾ പ്രേക്ഷകർ എന്നെയും തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് സണ്‍ഡേ ഹോളിഡേയിലെ കഥാപാത്രവും ശ്രദ്ധ നേടിത്തന്നു. അതിനു ശേഷം ചെയ്ത ചിത്രങ്ങളാണ് നോണ്‍സെൻസും ചാണക്യതന്ത്രവും. ഓരോ സിനിമ ചെയ്യുന്പോഴും അഭിനേത്രി എന്നനിലയിലുള്ള വളർച്ച എനിക്കു തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. സിനിമയെക്കുറിച്ച് മനസിലാക്കാനും കഥാപാത്രങ്ങളെ എങ്ങനെ കൈപ്പിടിയിൽ ഒതുക്കണം എന്നുമൊക്കെ പഠിക്കാൻ സാധിച്ചു.

ഇതര ഭാഷകളിലേക്ക്

തമിഴിൽ ആദ്യമായി ചെയ്യുന്നത് ഒരു വെബ് സീരിസാണ്. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഡോൾഹൗസ് ഡയറീസ് എന്നതായിരുന്നു പേര്. നാസ്റ്റിക് പേർസണാലിറ്റി ഡിസോഡർ എന്ന മാനസിക അവസ്ഥയെക്കുറിച്ച് പറയുന്ന ഒരു വെബ് സീരിസായിരുന്നു. സ്ട്രോംഗ് കഥാപാത്രമായിരുന്നു അതിൽ അവതരിപ്പിച്ചത്. തെലുങ്കിൽ വിജയ് ദേവരകൊണ്ട നായകനാകുന്ന ഡിയർ കോമറേഡ് എന്ന ചിത്രത്തിൽ അഭിനയിച്ചുകഴിഞ്ഞു. ഉടൻ തന്നെ അതു റിലീസാവുകയാണ്. ചിത്രത്തിലെ ‘മധു പോലെ പെയ്ത മഴയെ’ എന്ന ഗാനം ഇപ്പോൾ തന്നെ വൈറൽ ഹിറ്റാണ്. തെലുങ്ക് സിനിമാ ലോകം വളരെ വ്യത്യസ്തമാണ്. വിജയ് ദേവരകൊണ്ട വളരെ ഡൗണ്‍ ടു എർത്താണ്. രഷ്മിക മന്ദാനയും ഞാനുമാണ് ചിത്രത്തിൽ നായികമാരായി വരുന്നത്. നല്ലൊരു എക്സ്പീരിയൻസായിരുന്നു ആ ചിത്രം.

മലയാളത്തിലേക്ക് വീണ്ടും

പ്രേതത്തിലെ നായകൻ ജയസൂര്യ ചേട്ടനൊപ്പം നായികയായി അഭിനയിക്കാൻ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് ഇപ്പോൾ. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഒരു ഫാമിലി ത്രില്ലർ ചിത്രമാണത്. മലയാളത്തിൽ മറ്റൊരു ചിത്രം കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ഒരു തമിഴ് ചിത്രവും കരാറായിട്ടുണ്ട്.

കുടുംബ വിശേഷം

എറണാകുളമാണ് എന്‍റെ സ്വദേശം. സിനിമയിൽ എത്തിയതിനു ശേഷമാണ് ഞാൻ വിവാഹിതയാകുന്നത്. ഭർത്താവ് ഫ്രാൻസിസ് അഡ്വൈർടൈസിംഗ് മേഖലയിൽ വർക്കു ചെയ്യുന്നു. അച്ഛനും അമ്മയും അനിയത്തി കാവ്യയും അമ്മൂമ്മയും പിന്നെ ഫ്രാൻസിസുമാണ് എനിക്ക് എല്ലാ പിന്തുണയും നൽകുന്നത്. പ്രേതം ചെയ്തു കഴിഞ്ഞപ്പോൾ എന്തുകൊണ്ട് സിനിമയെ സീരിയസായി കണ്ടുകൂടാ എന്നു ഫ്രാൻസിസ് ചോദിച്ചു. അങ്ങനെയാണ് മുംബൈയിൽ നിന്നും ഫ്രാൻസിസ് കൊച്ചിയിലേക്കെത്തുന്നതും സിനിമയിലേക്ക് ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതും.

നൃത്തം ജീവിതത്തിനൊപ്പം

23 വർഷമായി നൃത്തം ജീവിതത്തിനൊപ്പമുണ്ട്. ഭരതനാട്യത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ധരണിയിലെ ശ്യാമള സുരേന്ദ്രനാണ് ഗുരു. ഇപ്പോഴും നൃത്തം പ്രാക്ടീസ് ചെയ്യുന്നുണ്ട്.